Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കിഴക്കെ പാലയാട് തീരദേശ മേഖലയിലെ അമ്പതോളം വീട്ടുകാര്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തില്‍

പ്രദേശത്തെ നാട്ടുകാര്‍ നിരവധി തവണ പരാതിയുമയി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്‌നത്തോട് പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 11:14 am IST
inKannur

ധര്‍മ്മടം:  ധര്‍മടം കിഴക്കെ പാലയാട് ഒമ്പതാം വാര്‍ഡിലെ തീരദേശ മേഖലയിലെ അമ്പതോളം വീട്ടുകാര്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തില്‍.  കിണറുകളില്‍ പുഴയിലെ ഉപ്പുവെള്ളം കയറി ശുദ്ധജലം ഉപയോഗ ശൂന്യമാകുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.  ധര്‍മടം പഞ്ചായത്തിന്റെ  ഒരു ഭാഗം കടലും മൂന്ന് ഭാഗം പുഴയാല്‍ ചുറ്റപ്പെട്ടതുമാണ്. മഴക്കാലമായാല്‍ പുഴ കര കവിഞ്ഞെഴുകി ജനവാസ കേന്ദ്രമായ താഴ്ന്ന പ്രദേശങ്ങളില്‍ ഉപ്പ് വെള്ളം കയറുന്നത് പതിവാണ്. 

പ്രദേശത്ത് പുഴയോര പാര്‍ശ്വസംരക്ഷണ ഭിത്തി കെട്ടിയും തടയണകള്‍ നിര്‍മ്മിച്ചും ഉപ്പു വെള്ളത്തെ തടഞ്ഞ് നിര്‍ത്തിയാല്‍  പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.  പ്രദേശത്തെ നാട്ടുകാര്‍ നിരവധി തവണ പരാതിയുമയി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്‌നത്തോട് പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്നേ മുഴപ്പിലങ്ങാട്-മാഹി പുതിയ ബൈപ്പാസ് ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ബണ്ടുകളും  താല്‍ക്കാലിക സംവിധാനങ്ങളും പൊളിച്ചുമാറ്റിയതിന് ശേഷമാണ് പ്രശനം രൂക്ഷമായത്. പൊളിച്ച ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കരാറുകാരോ പഞ്ചായത്ത് അധികൃതരോ ഇതുവരെയും  തയ്യാറായിട്ടില്ല.  

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പ്രദേശത്തെ ജനവാസ മേഖലയില്‍ മുഴുവന്‍ ഉപ്പുവെള്ളം കയറിരുന്നു.  കോരിച്ചെരിയുന്ന മഴയത്ത് വാര്‍ഡ് മെമ്പര്‍ ദിവ്യ ചെള്ളത്തിന്റെയും ശ്രീനിവാസസേവാ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബണ്ട് കെട്ടി താല്‍കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.  പഞ്ചായത്ത് അധികൃതരുടെ അവഗണനയില്‍ പ്രദേശത്തെ കര്‍ഷകരടക്കം നാട്ടുകാര്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിലാണ്. അഞ്ച് ഏക്കറോളം വരുന്ന കൃഷിഭൂമി ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പ് വെള്ളം കയറി നശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവിടം ഉപ്പുവെള്ളം കയറി പല കൃഷി സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. നെല്‍കൃഷിയും, പച്ചക്കറി കൃഷിയും, ചെമ്മീന്‍ പാടവും, ഏക്കറോളം വരുന്ന ശുദ്ധജല സംഭരണിയും കടല്‍ വെളളം കയറി ഇല്ലാതായിരിക്കുകയാണ്.  വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് ഉപ്പ് വെള്ളം വയലിലേക്ക് കയറുന്നത് തടയാനും കണ്ടത്തില്‍ വെള്ളം നിറഞ്ഞാല്‍ പുഴയിലേക്ക്  ഒഴുക്കാനും അധുനിക രീതിയിലുള്ള തടയണകളോ വെന്റിലേറ്റര്‍ ക്രോസ്സ് ബാറോ സ്ഥാപിച്ച് ദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് വാര്‍ഡ് മെമ്പര്‍ ദിവ്യ ചെള്ളത്ത് ആവശ്യപ്പെട്ടു.

അധികൃതരുടെ പ്രദേശത്തോടുളള അവഗണനയ്‌ക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍. മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ പ്രദേശത്തെ ജനങ്ങളോട് വര്‍ഷങ്ങളായി കാണിക്കുന്ന അവഗണനയില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരണത്തില്‍ നാട്ടിലാകെ വികസനം എത്തിച്ചുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ദുരവസ്ഥ ഇനിയെങ്കിലും ഭരണകൂടം കണ്ണു തുറന്നു കാണാന്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: kannurwaterDrinking Water Project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.