Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയ വിഎസ് ചാവേറുകള്‍ എവിടെ..? വിഎസ് പക്ഷത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ആധിപത്യം

സംസ്ഥാന കമ്മിറ്റിയില്‍ ഏതാനും ചില വിഎസ് അനൂകുലികള്‍ മാത്രമാണുള്ളത്. സംസ്ഥാന സെക്രേട്ടറിയറ്റില്‍ ആരുമില്ല, കേന്ദ്ര കമ്മിറ്റിയില്‍ എം.സി. ജോസഫൈന്‍ മാത്രമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 02:05 pm IST
inKerala

പി. ശിവപ്രസാദ്

ആലപ്പുഴ: ഒരു കാലത്ത് സിപിഎമ്മിന്റെ മുന്നണി പോരാളികളായിരുന്ന വിഎസ് പക്ഷ നേതാക്കളെ സമ്പൂര്‍ണമായി തെരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് ഒഴിവാക്കി പിണറായി വിജയന്റെ ആധിപത്യം. കഴിഞ്ഞ തൃശൂര്‍ സമ്മേളനത്തോടെ വിഎസ് പക്ഷക്കാരായിരുന്നവരെ പാര്‍ട്ടിയിലും അമര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ വി.എസ്. അച്യുതാനന്ദന്റെ ചാവേറുകളായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഒരാള്‍ക്ക് പോലും സീറ്റു നല്‍കാതെ പൂര്‍ണമായും ചവിട്ടിയൊതുക്കി. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും വിഎസ് പക്ഷക്കാര്‍ തിരസ്‌കരിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം.

സംസ്ഥാന കമ്മിറ്റിയില്‍ ഏതാനും ചില വിഎസ് അനൂകുലികള്‍ മാത്രമാണുള്ളത്. സംസ്ഥാന സെക്രേട്ടറിയറ്റില്‍ ആരുമില്ല, കേന്ദ്ര കമ്മിറ്റിയില്‍ എം.സി. ജോസഫൈന്‍ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂടി നിഷേധിക്കപ്പെട്ടതോടെ വെട്ടിനിരത്തല്‍ സമ്പൂര്‍ണം. എ. പ്രദീപ് കുമാര്‍, എസ്. ശര്‍മ്മ തുടങ്ങിയവര്‍ക്ക് കൂടി സീറ്റ് നിഷേധിച്ചതോടെ മുന്‍കാല വിഎസ് അനുകൂലികള്‍ പൂര്‍ണമായും പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും തമസ്‌ക്കരിക്കപ്പെട്ടു.

പാര്‍ട്ടി കമ്മിറ്റികളില്‍ വിഎസ് അനുകൂലികള്‍ക്കായി വാദിക്കാന്‍ ആരുമില്ല. പിണറായി വിജയന്‍ കനിഞ്ഞാല്‍ മാത്രം കസേര എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് മുന്‍കാല വിഎസ് പക്ഷക്കാര്‍ പറയുന്നു. വിഎസിനെ കൈവിട്ട് പാര്‍ട്ടി പിടിച്ചെടുക്കാന്‍ പിണറായി വിഭാഗത്തെ സഹായിച്ചവര്‍ക്ക് കൈയയച്ച് സഹായങ്ങളും ലഭിച്ചു. ഒരു കാലത്ത് ഇടുക്കി ജില്ലയെ വിഎസ് പക്ഷത്തിന്റെ കോട്ടയായി സംരക്ഷിച്ച എം.എം. മണി ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച എം. ചന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, ചന്ദ്രന്‍പിള്ള, പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്‍, യുവജന നേതാക്കളായി ഏറെ ശ്രദ്ധിക്കപ്പെട്ട വസന്തന്‍, ശശിധരന്‍ തുടങ്ങി വലിയൊരു നിര നേതാക്കള്‍ ഇന്ന് ഒതുക്കപ്പെട്ടു.  

നടന്‍ മുകേഷിനെ പി.കെ. ഗുരുദാസന് പകരക്കാരനാക്കിയതു പോലെ എ. പ്രദീപ്  കുമാറിന് പകരം സംവിധായകന്‍ രഞ്ജിത്തിനെ കളത്തിലിറക്കാനുള്ള നീക്കം പാളി. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളവര്‍ക്ക് പകരമാണ് സിനിമാ പ്രവര്‍ത്തകരെ രംഗത്തിറക്കിയത്.  

ഛിന്നഭിന്നമായി മാറിയ വിഎസ് പക്ഷത്തിന് അഭയം നല്‍കിയ തോമസ് ഐസക്ക്, എം.എ. ബേബി ചേരിയേയും നിഷ്പ്രഭമാക്കി കഴിഞ്ഞു.  സീറ്റ് നിഷേധിക്കപ്പെട്ടതോടെ വരുംകാലങ്ങളില്‍ സംസ്ഥാനത്തെ സിപിഎമ്മിനുള്ളിലെ ബലാബലത്തില്‍ ഐസക്ക് തീരെ ദുര്‍ബലനായി. രാജ്യസഭയിലേക്ക് കൂടി ഐസക്കിനെ പറഞ്ഞ് അയയ്‌ക്കുന്നതോടെ ഐസക്കിന്റെയും ബേബിയുടെയും തട്ടകം ദല്‍ഹിയിലേക്ക് മാറും. ചന്ദ്രന്‍പിള്ളയ്‌ക്ക് കളമശേരിയില്‍ സീറ്റ് നല്‍കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നെങ്കിലും ഐസക്ക് പക്ഷക്കാരായി അറിയപ്പെടുന്ന പി. രാജീവിനെ മത്സരിക്കാന്‍ നിയോഗിച്ച് അതും തള്ളി.  

ഇടതുപക്ഷത്തിന് ഭരണം ലഭിച്ചാലും, ഇല്ലെങ്കിലും വിഎസ് അനുകൂലികളായി പാര്‍ട്ടിയില്‍ മുദ്രകുത്തപ്പെട്ടവര്‍ ഇല്ലാത്ത നിയമസഭയായിരിക്കും വരിക. വിഎസ് ഇല്ലാത്ത നിയമസഭ, വിഎസ് സജീവമല്ലാത്ത പാര്‍ട്ടി എന്നതു മാത്രമല്ല, വിഎസ് ഉയര്‍ത്തിവിട്ട പോരാട്ടങ്ങളെ പിന്തുണച്ചവര്‍ കൂടി പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുകയാണ്.

Tags: keralaPinarayi Vijayanelectionpinarayiപ്രചാരണംവിഎസ് അച്യുതാനന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.