Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമയം തെളിഞ്ഞു, സീറ്റു വിഭജന ചര്‍ച്ച മുറുകി; സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉടന്‍

എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 08:14 pm IST
in Kerala

അനില്‍ജി

കോട്ടയം: ഇനി അധിക ദിവസങ്ങളില്ല നിയമസഭാ തെരഞ്ഞെടുപ്പിന്. സമയം തെളിഞ്ഞു കഴിഞ്ഞു. മുന്നണികളില്‍ സീറ്റു വിഭജിക്കണം, മെച്ചപ്പെട്ട സീറ്റുകള്‍ തരപ്പെടുത്തണം, സ്ഥാനാര്‍ഥികളെ കണ്ടെത്തണം. ഇതിനെല്ലാം കൂടി 19 ദിവസവും. അന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം.  

ചെറുപ്പക്കാര്‍ക്ക് മുന്‍തൂക്കം

മൂന്ന് മുന്നണികളും ഇക്കുറി ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഴയ പ്രമുഖരെ തഴയുമെന്നല്ല. അവരില്‍ ചിലര്‍ക്കെങ്കിലും ഇക്കുറി പാര്‍ട്ടിക്കാര്യമൊക്കെ പറഞ്ഞ് വീട്ടിലോ പാര്‍ട്ടി ഓഫീസിലോ ഇരിക്കേണ്ടിവരുമെന്നുറപ്പ്. മൂന്നു തവണ മത്സരിച്ചവരെ പലരെയും ഒഴിവാക്കും. തദ്ദേശ രെഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമാണ് കൂടുതലായും രംഗത്തിറക്കിയത്. അതിന്റെ പ്രയോജനം ലഭിച്ചു.

ജാതിയും മതവും

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിയും മതവുമാണ് എല്‍ഡിഎഫിലും യുഡിഎഫിലും പ്രധാനം. ജാതി, മത സമവാക്യങ്ങളെന്ന ഓമനപ്പേരിലാണ് വര്‍ഗീയതയെ ഇരുകൂട്ടരും താലോലിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പലപ്പോഴും ജനാധിപത്യത്തിന് നാണക്കേടുണ്ടണ്ടാക്കുന്ന തരത്തിലാണെന്നതാണ് സത്യം. മണ്ഡലങ്ങളിലെ പ്രധാന മതം, ജാതി എന്നിവയാണ്, സ്ഥാനാര്‍ഥിയുടെ മേന്മയേക്കാള്‍ വിലയിരുത്തുക. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും അധികം സമയമില്ല. എന്തെന്നാല്‍ മാര്‍ച്ച് 19 വരെ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. 20ന് സൂക്ഷ്മ പരിശോധന. അതോടെ പ്രചാരണം ഉഷാറാകും.

ചരടുവലികള്‍ തകൃതി

ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നര്‍, പുതുമുഖ ലേബലുള്ളവര്‍, യുവജനങ്ങള്‍, പ്രാദേശിക നേതാക്കള്‍ തുടങ്ങി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുള്ളവരെല്ലാം നേതാക്കളെക്കണ്ടണ്ട് കാലുപിടിച്ചും സോപ്പിട്ടും കഴിവു പറഞ്ഞും ശ്രമം തുടരുന്നുണ്ട്. കേഡര്‍ പാര്‍ട്ടികളില്‍ അതിന് ഇടമില്ല. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ വേണ്ടെണ്ടന്ന് പതിവുപോലെ കോണ്‍ഗ്രസ് പറയുന്നുണ്ടെണ്ടങ്കിലും, അതില്ലെങ്കില്‍ എന്തു കോണ്‍ഗ്രസ്…  

Tags: keralaelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നിമസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.