Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമയം തെളിഞ്ഞു, സീറ്റു വിഭജന ചര്‍ച്ച മുറുകി; സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉടന്‍

എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 08:14 pm IST
in Kerala

അനില്‍ജി

കോട്ടയം: ഇനി അധിക ദിവസങ്ങളില്ല നിയമസഭാ തെരഞ്ഞെടുപ്പിന്. സമയം തെളിഞ്ഞു കഴിഞ്ഞു. മുന്നണികളില്‍ സീറ്റു വിഭജിക്കണം, മെച്ചപ്പെട്ട സീറ്റുകള്‍ തരപ്പെടുത്തണം, സ്ഥാനാര്‍ഥികളെ കണ്ടെത്തണം. ഇതിനെല്ലാം കൂടി 19 ദിവസവും. അന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം.  

ചെറുപ്പക്കാര്‍ക്ക് മുന്‍തൂക്കം

മൂന്ന് മുന്നണികളും ഇക്കുറി ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഴയ പ്രമുഖരെ തഴയുമെന്നല്ല. അവരില്‍ ചിലര്‍ക്കെങ്കിലും ഇക്കുറി പാര്‍ട്ടിക്കാര്യമൊക്കെ പറഞ്ഞ് വീട്ടിലോ പാര്‍ട്ടി ഓഫീസിലോ ഇരിക്കേണ്ടിവരുമെന്നുറപ്പ്. മൂന്നു തവണ മത്സരിച്ചവരെ പലരെയും ഒഴിവാക്കും. തദ്ദേശ രെഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമാണ് കൂടുതലായും രംഗത്തിറക്കിയത്. അതിന്റെ പ്രയോജനം ലഭിച്ചു.

ജാതിയും മതവും

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിയും മതവുമാണ് എല്‍ഡിഎഫിലും യുഡിഎഫിലും പ്രധാനം. ജാതി, മത സമവാക്യങ്ങളെന്ന ഓമനപ്പേരിലാണ് വര്‍ഗീയതയെ ഇരുകൂട്ടരും താലോലിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പലപ്പോഴും ജനാധിപത്യത്തിന് നാണക്കേടുണ്ടണ്ടാക്കുന്ന തരത്തിലാണെന്നതാണ് സത്യം. മണ്ഡലങ്ങളിലെ പ്രധാന മതം, ജാതി എന്നിവയാണ്, സ്ഥാനാര്‍ഥിയുടെ മേന്മയേക്കാള്‍ വിലയിരുത്തുക. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും അധികം സമയമില്ല. എന്തെന്നാല്‍ മാര്‍ച്ച് 19 വരെ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. 20ന് സൂക്ഷ്മ പരിശോധന. അതോടെ പ്രചാരണം ഉഷാറാകും.

ചരടുവലികള്‍ തകൃതി

ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നര്‍, പുതുമുഖ ലേബലുള്ളവര്‍, യുവജനങ്ങള്‍, പ്രാദേശിക നേതാക്കള്‍ തുടങ്ങി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുള്ളവരെല്ലാം നേതാക്കളെക്കണ്ടണ്ട് കാലുപിടിച്ചും സോപ്പിട്ടും കഴിവു പറഞ്ഞും ശ്രമം തുടരുന്നുണ്ട്. കേഡര്‍ പാര്‍ട്ടികളില്‍ അതിന് ഇടമില്ല. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ വേണ്ടെണ്ടന്ന് പതിവുപോലെ കോണ്‍ഗ്രസ് പറയുന്നുണ്ടെണ്ടങ്കിലും, അതില്ലെങ്കില്‍ എന്തു കോണ്‍ഗ്രസ്…  

Tags: keralaelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നിമസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.