Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വദുഃഖശമനി ശാകംഭരീദേവി

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Feb 17, 2021, 09:09 pm IST
inSamskriti

ഹരിശ്ചന്ദ്രന്റെ കഥ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ബാക്കി വിട്ടിട്ടുപോയ ചിന്തകളിലൊന്നാണ് ശാകംഭരീദേവി അഥവാ ശതാക്ഷരീ. ആരാണ് ഈ ശതാക്ഷരീ ദേവി എന്ന് ദേവീഭാഗവതത്തില്‍ തന്നെ ഒന്നു പരിശോധിക്കാം.  

പണ്ട് ഹിരണ്യാക്ഷന്‍ എന്ന അസുരന്റെ വംശത്തില്‍ ദുര്‍ഗമന്‍ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരന്‍ ബ്രഹ്മദേവനെ തപസുചെയ്ത് ബ്രഹ്മവിദ്യകള്‍, വേദങ്ങള്‍  മുഴുവന്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഈ വേദങ്ങളെ മറ്റാര്‍ക്കും ഉപകാരപ്പെടാത്ത വിധത്തിലാക്കി ഒളിപ്പിച്ചു. മറ്റുളളവര്‍ വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിച്ചു. നാമം ജപിക്കുന്നത് ശിക്ഷാര്‍ഹം. അതോടെ ബ്രാഹ്മണാദികള്‍ വേദങ്ങള്‍ മറന്നു.

വേദങ്ങള്‍ മറഞ്ഞതോടെ വിദ്യകള്‍ ഇല്ലാതായി. നാട് ദാരിദ്ര്യത്തിലായി. ഉള്ളത് ദുഷ്ടന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോയി. നാട് നാഥനില്ലാക്കളരി  

പോലെയായി. ഹോമങ്ങളും യജ്ഞങ്ങളും ഭക്തിയും ഇല്ലാതായതോടെ രോഗങ്ങള്‍ വര്‍ധിച്ചു. ജലാശയങ്ങള്‍ അതിക്രമം കാണിച്ചു തുടങ്ങി. നാട്ടില്‍ അനര്‍ഥങ്ങള്‍ പെരുകി.

വെള്ളപ്പൊക്കം, പേമാരി, കടല്‍ക്ഷോഭം, മഹാമാരി, ദാരിദ്ര്യം, ദുരിതങ്ങള്‍, തീപിടുത്തം ഇത്യാദികളാല്‍ ജനങ്ങള്‍ പൊറുതി മുട്ടി. മനുഷ്യരും വളര്‍ത്തു മൃഗങ്ങളും തെരുതെരെ മരിച്ചു വീണു. ഈ ഘട്ടത്തില്‍ ശാന്തശീലരായ ചിലര്‍ നാമം ജപിച്ചും ഭജിച്ചും ദേവിയെ ശരണം പ്രാപിച്ചു.

ഇതി സംപ്രാര്‍ഥിതാദേവീ

ഭുവനേശ്വരീ മഹേശ്വരീ

അനന്താക്ഷിമയം രൂപം

ദര്‍ശയാമാസ പാര്‍വതി

ഭക്തന്മാരുടെ കണ്ണീരോടെയുള്ള പ്രാര്‍ഥന കേട്ട ശ്രീഭുവനേശ്വരി സ്‌നേഹാര്‍ദ്രമായി അനേകം കണ്ണുകള്‍ തുറന്ന് ഇവര്‍ക്കു ദര്‍ശനം നല്‍കി. അനേകം അക്ഷികളുള്ളതിനാല്‍ ശതാക്ഷരീ ദേവി എന്ന് ദേവി അറിയപ്പെട്ടു. ശതാക്ഷരീ ദേവിയുടെ അനേകം കണ്ണുളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ മഴയായി ചൊരിഞ്ഞപ്പോള്‍ ഭൂമീ ദേവി സന്തുഷ്ടയായി, സമ്പുഷ്ടയായി.  

ദേവി ശതാക്ഷി, ആ ഘട്ടത്തില്‍ അനേക വിധത്തിലുള്ള പച്ചക്കറികളും ഇലകളും കൈയിലേന്തിയവളായി കാണപ്പെട്ടു. ഭൂമിയില്‍ ചെറുനാമ്പുകള്‍ പെട്ടന്നു തന്നെ ഉയര്‍ന്നു വന്നു. ഭൂമി ഫലസമ്പുഷ്ടമായി. ഇതെല്ലാം അനുതാപത്തോടെ ലഭ്യമായതോടെ ജനങ്ങളുടെ വിശപ്പും അകന്നു. ഇങ്ങനെ ജനങ്ങളുടെ വിശപ്പകറ്റിയ ശതാക്ഷരീ ദേവിയെ ജനങ്ങള്‍  

പാടിപ്പുകഴ്‌ത്തി. ശാകംഭരീ ദേവി എന്ന് അവര്‍ അഭിസംബോധന ചെയ്തു. പച്ചക്കറികളുമായി വന്നതിനാലും പട്ടിണി മാറ്റിയതിനാലുമാണ് ശാകംഭരി എന്ന് അവര്‍ വിളിച്ചത്. ശാകംഭരീദേവി ദുര്‍ഗമാസുരനെ നേരിട്ട്, ജനങ്ങള്‍ക്ക് വേദങ്ങള്‍ വീണ്ടെടുത്ത് നല്‍കി. ദുര്‍ഗമനെ വധിച്ചതിനാല്‍ ദേവിയെ ദുര്‍ഗ എന്നും ജനങ്ങള്‍ വാഴ്‌ത്തി.  

ഈ ദേവിയെ സ്തുതിക്കുന്നവര്‍ക്ക് എല്ലാ ദുഃഖങ്ങളും ശമിച്ച് ഐശ്വര്യമുണ്ടാകുമെന്ന് വേദവ്യാസന്‍ ദേവീഭാഗത്തില്‍ ഫലശ്രുതി പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.