Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനോദ സഞ്ചാര പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ചത് കോടികള്‍; കേരളം പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പണം പാഴാക്കി; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി

ലക്ഷകണക്കിന് വരുന്ന ശബരിമല ,ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന വലിയ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിച്ച് നശിപ്പിക്കുന്നത്. ശബരിമലയുടെ പേരില്‍ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അപ്പുറം വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും സര്‍ക്കാരിനില്ലെന്നതിന് ഇതില്‍പരം തെളിവ് ആവശ്യമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 06:45 pm IST
in Kerala

തിരുവനന്തപുരം: വിനോദ സഞ്ചാര പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ചിരുന്ന പണം കേരളം ചെലവഴിക്കാതെ പാഴാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിനോദ സഞ്ചാര പദ്ധതികള്‍ക്ക്  കാലത്ത് പ്രത്യേക പാക്കേജ് അനുവദിച്ചോ എന്ന് ആലപ്പുഴ എം.പി എ.എം ആരിഫ്  കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തിന് അനുവദിച്ച വിനോദ സഞ്ചാര പദ്ധതികള്‍  നടപ്പാക്കിയിരുന്നോ എന്ന്  എം.പി ആരാഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്ന് അദേഹം പറഞ്ഞു.  

 ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍  തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി സര്‍ക്കാര്‍ തുടക്കമിട്ടതാണ് സ്വദേശി ദര്‍ശന്‍ പദ്ധതി. ഇതില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്  അനുവദിച്ച തുകയുടെ വിവരങ്ങള്‍ ഇങ്ങിനെ. ശബരിമല വികസനത്തിനും , എരുമേലി- പമ്പ- സന്നിധാനം- തീര്‍ത്ഥാടന സര്‍ക്യൂട്ടിനുമായി  2016-17 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 100 കോടി രൂപ. എന്നാല്‍ 2018-19 വര്‍ഷത്തിലും 2020-201 വര്‍ഷത്തിലും ഒരു രൂപപോലും ഇതില്‍ നിന്ന് ചിലവഴിച്ചിട്ടില്ല.  പദ്ധതിയുടെ 10 ശതമാനം മാത്രമാണ് ഇത് വരെ  പൂര്‍ത്തീകരിച്ചത്.  

ഇതേ പദ്ധതിയുടെ ഭാഗമായി ശിവഗിരി തീര്‍ത്ഥാടന  സര്‍ക്യൂട്ടിന്റെ വികസനത്തിനും പണം വകയിരുത്തിയിരുന്നെങ്കിലും മറ്റ് പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇത് റദ്ദാക്കപ്പെട്ടു. പിന്നീട് താനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും  കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെട്ടിന്റെ അടിസ്ഥാനത്തില്‍  ശിവഗിരി സര്‍ക്യൂട്ട്  പുന:സ്ഥാപിക്കുകയും  69.47 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ഇതേ  പട്ടികയില്‍ വരുന്ന മലബാറിലെ വിനോദ സഞ്ചാര പദ്ധതിക്ക് 80.37  കോടി അനുവദിച്ചതും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.  

ലക്ഷകണക്കിന് വരുന്ന ശബരിമല ,ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന വലിയ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിച്ച് നശിപ്പിക്കുന്നത്. ശബരിമലയുടെ പേരില്‍ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അപ്പുറം വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും സര്‍ക്കാരിനില്ലെന്നതിന് ഇതില്‍പരം തെളിവ് ആവശ്യമില്ല. ശബരിമലയുടെ പേരില്‍ വീണ്ടും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സിപിഎമ്മിന്റെ നീക്കം തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നുറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.  

Tags: SABARIMALAkeralaministerകേന്ദ്ര സര്‍ക്കാര്‍sivagiriവി മുരളീധരന്‍modi governmentmuraleedharanഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.