Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീടെന്ന സ്വപ്നവുമായി മൂലമ്പിള്ളിയിലെ നിരവധി കുടുംബങ്ങൾ; നാടിന്റെ വികസനത്തിനായി കിടപ്പാടം വിട്ട് നൽകിയവരെ സർക്കാർ വഞ്ചിച്ചു

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന കരാറും ജലരേഖയായി. കുടിയിറക്കപ്പെട്ടവർ 10 വർഷം പിന്നിട്ടതിനാൽ പുതുക്കിയ പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതാണെങ്കിലും അധികാരികളെ കൊണ്ടു ചെയ്യിപ്പിക്കുന്നതിനുള്ള ആർജവം മൂലമ്പിള്ളി സമര സമിതിക്കോ രാഷ്‌ട്രീയ പ്രസ്ഥാനത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 10:12 am IST
in Ernakulam

കാക്കനാട്: ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പിറന്ന മണിൽ നിന്നു പിഴുതെറിയപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാന്‍ സർക്കാരിനു കഴിയുന്നില്ല.റോഡിനും പാലത്തിനും വേണ്ടി മൂലമ്പിള്ളി വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾക്കാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.

മുളവുകാട് പോലീസ് സ്റ്റേഷന് പിന്നിൽ പുഴ നികത്തിയ സ്ഥലത്ത് 15 കുടുംബങ്ങൾക്കും മൂലമ്പിള്ളിയിൽ 13, കോതാട് 15, വടുതലയിൽ 96, കാക്കനാട് തുതിയൂർ ഇന്ദിരാ നഗറിൽ 121, തുതിയൂർ മുട്ടുങ്കൽ റോഡിനു സമീപം 56 പേർക്കും വീടു വയ്‌ക്കുവാൻ സ്ഥലം നൽകി. ചതുപ്പു നിലം നൽകിയ തുതിയൂർ മുട്ടുങ്കലിൽ രണ്ടു വീടുകൾ നിർമിച്ചുവെങ്കിലും അതികം വൈകാതെ ചരിഞ്ഞു. ഇന്ദിരാ നഗറിൽ 7 വീടുകളിൽ വിള്ളലും ചരിവും മൂലം മറ്റാരും വീടു നിർമിച്ചില്ല. 2008 ഫെബ്രുവരിയിലാണ് മൂലമ്പിള്ളി പദ്ധതിക്കായി ഇത്രയും കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. 2008 ജൂലൈ 20നുണ്ടായ ഹൈക്കോടതി വിധി പ്രകാരം താമസ യോഗ്യമായ വീടു വയ്‌ക്കുന്നതിനു അനുയോജ്യമായ സ്ഥലം നൽകുന്നതു വരെ ഓരോ കുടുംബത്തിനും വാടകയിനത്തിൽ പ്രതിമാസം 5,000 രൂപ നൽകണമെന്ന ഉത്തരവുണ്ടായെങ്കിലും 2013 ജനുവരി മുതൽ നാളിതുവരെ ഒരു പൈസാ പോലും സർക്കാർ നൽകിയിട്ടില്ല.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന കരാറും ജലരേഖയായി. കുടിയിറക്കപ്പെട്ടവർ 10 വർഷം പിന്നിട്ടതിനാൽ പുതുക്കിയ പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതാണെങ്കിലും അധികാരികളെ കൊണ്ടു ചെയ്യിപ്പിക്കുന്നതിനുള്ള ആർജവം മൂലമ്പിള്ളി സമര സമിതിക്കോ രാഷ്‌ട്രീയ പ്രസ്ഥാനത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പുനരധിവാസത്തിനായി നൽകുന്ന ഭൂമി 25 വർഷത്തേക്കു വിൽക്കുവാൻ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ സ്ഥലം പണയം വച്ചു ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്‌പ ലഭിക്കാത്തതും മൂലം ഭവന നിർമാണം ദിവാ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. പുനരധിവാസ ഭൂമിയോ സ്വന്തമായി വീടോയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാതെ ഇതിനകം 27 പേർ മരണമടഞ്ഞു.

പുനരധിവാസ ഭൂമി തീരപരിപാലന നിയമ പരിധിയിൽ നിന്നും സർക്കാർ ഒഴിവാക്കിയെങ്കിലും പ്ലോട്ടിന്റെ 33 ശതമാനം മാത്രമേ നിർമാണം പാടുള്ളുവെന്ന വ്യവസ്ഥ മറ്റൊരു കീറാമുട്ടിയായി തുടരുന്നു. കോതാട്, മൂലമ്പിള്ളി പുനരധിവാസ ഭൂമിയിൽ വീടു വയ്‌ക്കുന്നതിനായി നൽകിയ അപേക്ഷ ഈ നിയമത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ടു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ജില്ലാ കളക്ടർ ഇടപെട്ടു തിരിച്ചു പിടിച്ചതും അല്ലാത്തതും കാക്കനാട് വില്ലേജ് അതിർത്തിയിൽ ഏക്കർ കണക്കിനു ഭൂമിയുണ്ട്. ഇവ കണ്ടെത്തി പുനരധിവാസക്കാർക്ക് നൽകുന്നതിനുള്ള ഇഛാശക്തി സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായാൽ കുറേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

Tags: houseകുടുംബംland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.