Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ പടയൊരുക്കം; നവാസ് ഷെരീഫിന്റെ അഴിമതി മറയ്‌ക്കാനുള്ള നാടകമെന്ന് പിടിഐ

ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Dec 14, 2020, 04:38 pm IST
inWorld
anti government protest in Lahore

anti government protest in Lahore

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം രംഗത്ത്. ഇമ്രാൻ ഖാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകരാണ്  ഡിസംബർ 13ന് ലാഹോറിൽ ഒത്തുകൂടിയത്. ഇപ്പോഴത്തെ ഭരണത്തിൽ സൈനിക ഇടപെടലുകൾ വ്യാപകമാണെന്ന ആക്ഷേപവും സമരക്കാരുടെ മുദ്രാവാക്യത്തിൽ വ്യക്തമായിരുന്നു.  

പാക്കിസ്ഥാനിലെ പതിനൊന്ന് രാഷ്‌ട്രീയപാർട്ടികൾ അണിനിരന്ന പ്രതിപക്ഷ മഹാസഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാട്ടിക് മൂവ്മെൻ്റ് ആണ് ലാഹോർ നഗരത്തെ സമരമുഖമാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ല് വില കൽപ്പിച്ചാാണ് പതിനായിരക്കണക്കിന് പ്രവർത്തകർ ഒത്തുകൂടിയത്. ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ് ബേനസീർ ഭൂട്ടോ എന്നിവരുടെ പാർട്ടികളും സമരമുഖത്തെ പ്രധാനികളായിരുന്നു.  

ഇരട്ട അക്ക നാണയപ്പെരുപ്പം, ദുർബല സമ്പദ്‌ഘടന, വ്യക്തി സ്വാതന്ത്ര്യം, മാധ്യമ സെൻസർഷിപ്പുകൾ എന്നിവകൾക്ക് മേലുള്ള കടുത്ത നിയന്ത്രണം എന്നിവയിൽ പ്രതിഷേധിച്ചുമാണ് സമരം നടന്നത്. ലാഹോറിൽ നടന്ന സമരം ഭരണത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സമര നേതാക്കൾ പറഞ്ഞു. എന്നാൽ ഭരണം തുടരുമെന്നും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് ഭരണകൂടം വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങൾക്ക് പിന്നിൽ വൻഅജണ്ടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഴിമതിക്കേസിൽ ജയിൽ വാസം വരെ അനുഭവിക്കേണ്ടിവന്ന നേതാവാണ് നവാസ് ഷെരീഫ്.  ഇയാൾക്കെതിരെയുള്ള അഴിമതിക്കേസുകളുടെ ഗതി തിരിച്ചുവിടാനുള്ള തന്ത്രപൂർവ്വമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും നിരീക്ഷർ പറയുന്നു.  

2017ലാണ് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അഴിമതിക്കേസിൽ സുപ്രീകോടറതി കുറ്റക്കാരനെന്ന് വിധിച്ചത്. സുപ്രീം കോടതി നിർബന്ധപൂർവ്വം ഷെരീഫിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജിക്ക് ശേഷം ഒരു വർഷം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തുടർന്ന് വന്ന തെരഞ്ഞെടുപ്പിലാണ് പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്  പാർട്ടിയുടെ സ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുന്നത്.  2019 മുതൽ ചികിത്സയുടെ പേരിൽ  ലണ്ടനിലാണ് നവാസ് ഷെരീഫ് വസിക്കുന്നത്.  

Tags: pakistanimrankhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.