Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ പടയൊരുക്കം; നവാസ് ഷെരീഫിന്റെ അഴിമതി മറയ്‌ക്കാനുള്ള നാടകമെന്ന് പിടിഐ

ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 14, 2020, 04:38 pm IST
in World
anti government protest in Lahore

anti government protest in Lahore

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം രംഗത്ത്. ഇമ്രാൻ ഖാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകരാണ്  ഡിസംബർ 13ന് ലാഹോറിൽ ഒത്തുകൂടിയത്. ഇപ്പോഴത്തെ ഭരണത്തിൽ സൈനിക ഇടപെടലുകൾ വ്യാപകമാണെന്ന ആക്ഷേപവും സമരക്കാരുടെ മുദ്രാവാക്യത്തിൽ വ്യക്തമായിരുന്നു.  

പാക്കിസ്ഥാനിലെ പതിനൊന്ന് രാഷ്‌ട്രീയപാർട്ടികൾ അണിനിരന്ന പ്രതിപക്ഷ മഹാസഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാട്ടിക് മൂവ്മെൻ്റ് ആണ് ലാഹോർ നഗരത്തെ സമരമുഖമാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ല് വില കൽപ്പിച്ചാാണ് പതിനായിരക്കണക്കിന് പ്രവർത്തകർ ഒത്തുകൂടിയത്. ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ് ബേനസീർ ഭൂട്ടോ എന്നിവരുടെ പാർട്ടികളും സമരമുഖത്തെ പ്രധാനികളായിരുന്നു.  

ഇരട്ട അക്ക നാണയപ്പെരുപ്പം, ദുർബല സമ്പദ്‌ഘടന, വ്യക്തി സ്വാതന്ത്ര്യം, മാധ്യമ സെൻസർഷിപ്പുകൾ എന്നിവകൾക്ക് മേലുള്ള കടുത്ത നിയന്ത്രണം എന്നിവയിൽ പ്രതിഷേധിച്ചുമാണ് സമരം നടന്നത്. ലാഹോറിൽ നടന്ന സമരം ഭരണത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സമര നേതാക്കൾ പറഞ്ഞു. എന്നാൽ ഭരണം തുടരുമെന്നും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് ഭരണകൂടം വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങൾക്ക് പിന്നിൽ വൻഅജണ്ടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഴിമതിക്കേസിൽ ജയിൽ വാസം വരെ അനുഭവിക്കേണ്ടിവന്ന നേതാവാണ് നവാസ് ഷെരീഫ്.  ഇയാൾക്കെതിരെയുള്ള അഴിമതിക്കേസുകളുടെ ഗതി തിരിച്ചുവിടാനുള്ള തന്ത്രപൂർവ്വമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും നിരീക്ഷർ പറയുന്നു.  

2017ലാണ് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അഴിമതിക്കേസിൽ സുപ്രീകോടറതി കുറ്റക്കാരനെന്ന് വിധിച്ചത്. സുപ്രീം കോടതി നിർബന്ധപൂർവ്വം ഷെരീഫിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജിക്ക് ശേഷം ഒരു വർഷം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തുടർന്ന് വന്ന തെരഞ്ഞെടുപ്പിലാണ് പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്  പാർട്ടിയുടെ സ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുന്നത്.  2019 മുതൽ ചികിത്സയുടെ പേരിൽ  ലണ്ടനിലാണ് നവാസ് ഷെരീഫ് വസിക്കുന്നത്.  

Tags: pakistanimrankhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

World

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.