Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സ്ഥാപനത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള; കെഎസ്എഫഇ റെയ്ഡിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്നും പികെ കൃഷ്ണദാസ്

ഇടതുമുന്നണിയുടെ അധോലോക രാഷ്‌ട്രീയത്തിനും യുഡിഎഫിന്റെ അധമരാഷ്‌ട്രീയത്തിനും ഏക ബദല്‍ ബിജെപിയുടെ വികസന രാഷ്‌ട്രീയം മാത്രമാണ്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി തദ്ദേശീയ 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 09:31 am IST
inBJP

കൊല്ലം: സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ് കെഎസ്എഫ്ഇ റെയ്ഡിന് പിന്നിലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തോമസ് ഐസക്കിനെ ലക്ഷ്യം വച്ചുള്ളതാണിത്. തീവെട്ടിക്കൊള്ളയും അഴിമതിയും രാജ്യദ്രോഹ ഇടപാടുകളുമാണ് കെഎസ്എഫ്ഇയില്‍ നടന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരും ഇടതുപക്ഷവും കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി മാറ്റിയത് സംബന്ധിച്ച് ഇ ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇടതുമുന്നണിയുടെ അധോലോക രാഷ്‌ട്രീയത്തിനും യുഡിഎഫിന്റെ അധമരാഷ്‌ട്രീയത്തിനും ഏക ബദല്‍ ബിജെപിയുടെ വികസന രാഷ്‌ട്രീയം മാത്രമാണ്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി തദ്ദേശീയ 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിക്കുമ്പോള്‍ സിപിഎം മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും ജയില്‍ യാത്രയാകും ഉണ്ടാകുക. ഇരുമുന്നണികളുടെയും മൗലികമായ രാഷ്‌ട്രീയം ഒത്തുതീര്‍പ്പിന്റേതാണ്. എല്‍ഡിഎഫിന്റെ അധോലോകരാഷ്‌ട്രീയവും യുഡിഎഫിന്റെ അധമരാഷ്‌ട്രീയവും ജനം വെറുക്കുന്നു.  

മര്യാദയും മാന്യതയുമുള്ള ഒറ്റവോട്ടറും ഇരുവരുടെയും രാഷ്‌ട്രീയത്തെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റമുണ്ടാകും. അട്ടിമറി വിജയമായിരിക്കും പല ത്രിതല പഞ്ചായത്തുകളിലും നേടുക. വികസന രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ കാസര്‍കോടും മഞ്ചേശ്വരത്തുമായിരുന്നു ആദ്യം കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചിരുന്നത്. പിന്നീടത് കേരളത്തിലെമ്പാടുമായി. ഇതിനെ എന്‍ഡിഎ അതിജീവിക്കും.  

കെഎസ്എഫ്ഇയില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡ് മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിച്ചതായാണ് വിവരം. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ ഒരു സത്യവും പുറത്തുവരില്ല. അതിനാല്‍ ബാര്‍കോഴക്കേസിലെ വാസ്തവം എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്ന് ഇനി  പ്രതീക്ഷയില്ല. പരസ്പര സഹായസഹകരണസംഘമായാണ് അവരുടെ പ്രവര്‍ത്തനം.   

ദില്ലിയില്‍ നടക്കുന്നത് കര്‍ഷകവിരുദ്ധ പ്രക്ഷോഭമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ അഴിമതി നടത്തിയതിന് ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ പിഴചുമത്തിയിട്ടുണ്ട്. ഇതൊക്കെ കൊല്ലത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Pinarayi VijayanbjpThomas Isaaccpimകെഎസ്എഫ്ഇ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.