Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ മിടുക്കിയായി കുവി; ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും

മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ കുവിയുടെ ശരീര ഘടന തന്നെ മാറി. നായ പറഞ്ഞാല്‍ അനുസരിക്കുന്നതായും കൂടുതല്‍ ചുറുചുറക്ക് വന്നതായും കുവിയെ ഏറ്റെടുക്കാന്‍ മുന്നിട്ടിറിങ്ങിയ ഡോഗ് സ്‌ക്വാഡിലെ ട്രയിനര്‍ അജിത്ത് മാധവന്‍ പറയുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 15, 2020, 11:19 am IST
inKerala
പോലീസ് ഡോഗ് സ്‌ക്വാഡ് ദത്തെടുത്ത കുവി മുമ്പും ഇപ്പോഴും

പോലീസ് ഡോഗ് സ്‌ക്വാഡ് ദത്തെടുത്ത കുവി മുമ്പും ഇപ്പോഴും

ഇടുക്കി: പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌ക(2) യുടെ ചേതനയറ്റ ശരീരം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ മലയാളികളുടെ കണ്ണീരായി മാറിയിരുന്നു. പിന്നീട് ഈ നായയെ ജില്ലാ ഡോഗ് സ്‌ക്വാഡ് ദത്തെടുക്കുകയായിരുന്നു.  

എന്നാല്‍ കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി(26), പ്രിയദര്‍ശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ കുവിയുടെ ശരീര ഘടന തന്നെ മാറി. നായ പറഞ്ഞാല്‍ അനുസരിക്കുന്നതായും കൂടുതല്‍ ചുറുചുറക്ക് വന്നതായും കുവിയെ ഏറ്റെടുക്കാന്‍ മുന്നിട്ടിറിങ്ങിയ ഡോഗ് സ്‌ക്വാഡിലെ ട്രയിനര്‍ അജിത്ത് മാധവന്‍ പറയുന്നു. നിലവില്‍ കുവിക്ക് നല്‍കുന്നത് പരിശീലനം തുടരുകയാണ്.

തൊടുപുഴ: അപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്കു രക്ഷപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണം മൂന്നാറിന് സമീപം കുറ്റിയാര്‍വാലിയില്‍ പുരോഗമിക്കുന്നു. 8 കുടുംബങ്ങളിലായുള്ള(8 വീട്) 16 പേര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുകയെന്നും നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. 

കേരള പിറവി ദിനത്തിലാണ് ദുരന്തബാധിതര്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലത്തിന്റെ പട്ടയം കൈമാറിയതും വീട് നിര്‍മാണം ആരംഭിച്ചതും. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഈ മാസം അവസാനത്തോടെ നല്‍കും. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു മാസം കഴിയണമെന്നതിനാലാണ് ഇത് വൈകുന്നതെന്നും അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍, തമിഴ്‌നാട് സര്‍ക്കാര്‍, കണ്ണന്‍ ദേവന്‍ കമ്പനി എന്നിവര്‍ നല്‍കുന്ന സാമ്പത്തിക സഹായവും ഇതിന് പിന്നാലെ ലഭ്യമാക്കുമെന്നും കളക്ടര്‍. അപകടത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ കണ്ണന്‍ ദേവന്‍ കമ്പനി വീടു നിര്‍മിക്കാന്‍ സ്ഥലം നല്‍കില്ലെന്നു പറഞ്ഞത് വിവാദമായിരുന്നു. കമ്പനിയാണ് സഹായം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞിരുന്നു. വിഷയത്തില്‍ ചര്‍ച്ച നീണ്ടതോടെ ജന്മഭൂമി അടക്കം ഇത് വാര്‍ത്തയാക്കി.  

സാധ്യതകള്‍ പരിശോധിച്ച കളക്ടറുടെയും സബ് കളക്ടറുടേയും ഇടപെടല്‍ വിഷയത്തില്‍ നിര്‍ണായകമായി. ഇതോടെയാണ് ഒരു കോടി രൂപ വീട് നിര്‍മ്മാണത്തിനായി കമ്പനി അധികൃതര്‍ അനുവദിച്ചത്. സ്ഥലത്തേക്ക് വീതിയുള്ള റോഡ് ഉള്‍പ്പടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിര്‍മ്മിക്കും.

Tags: idukkiപെട്ടിമുടി ദുരന്തംKuvi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.