Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവശങ്കറിനെ ജയിലിലാക്കി; സ്വപ്‌നയുടെ മൊഴി തള്ളാനാവില്ലെന്ന് കോടതി; സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ സഹായം നല്‍കിയെന്നും കോടതി

അന്വേഷണം സംബന്ധിച്ച വിവരങ്ങളും പ്രധാന മൊഴികളും നിര്‍ണായക തെളിവുകളും ഇ ഡി ഇന്നലെ കോടതിക്ക് രഹസ്യ കവറില്‍ കൈമാറി. മൂന്ന് പുതിയ വിവരങ്ങളാണ് കോടതിക്ക് നല്‍കിയത്. ബാങ്ക് ലോക്കറില്‍നിന്ന് പിടിച്ച ഒരുകോടിയിലേറെ രൂപ ശിവശങ്കറിന്റേതാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 13, 2020, 10:15 am IST
inKerala

കൊച്ചി: അന്വേഷണത്തില്‍ ലഭിച്ച  പുതിയ വിവരങ്ങള്‍ പ്രകാരം,  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൂടുതല്‍  തെളിവുകള്‍ ലഭിക്കുന്ന മുറയ്‌ക്ക്   വേറേ മുഖ്യപ്രതിയുണ്ടാകാമെന്ന സൂചനയും  ഏജന്‍സി നല്‍കി.

അന്വേഷണം സംബന്ധിച്ച വിവരങ്ങളും  പ്രധാന മൊഴികളും നിര്‍ണായക തെളിവുകളും ഇ ഡി ഇന്നലെ കോടതിക്ക് രഹസ്യ കവറില്‍ കൈമാറി. മൂന്ന് പുതിയ വിവരങ്ങളാണ്  കോടതിക്ക് നല്‍കിയത്.  ബാങ്ക് ലോക്കറില്‍നിന്ന് പിടിച്ച ഒരുകോടിയിലേറെ രൂപ ശിവശങ്കറിന്റേതാണ്.  സ്വപ്നയുടേതാണെന്നാണ് മുന്‍പു ലഭിച്ച വിവരം. അത് തെറ്റിദ്ധരിപ്പിക്കലായിരുന്നു.  ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്ത്.  ലൈഫ് മിഷനുള്‍പ്പെടെ മറ്റു പദ്ധതികളെക്കുറിച്ചും അന്വേഷണം വേണം, ഇത് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുണ്ട്, അതിന് നിയമഭേദഗതി വരുത്തിയിട്ടുമുണ്ട്. പുതിയ തെളിവുകളും വിവരങ്ങളും കിട്ടുന്നതനുസരിച്ച്  പ്രതികളും അവരുടെ പങ്കും കുറ്റവും മാറും, ഇ ഡി കോടതിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കി.

കസ്റ്റഡിക്കാലം കഴിഞ്ഞതിനെത്തുടര്‍ന്ന്  സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതിയായ   ശിവശങ്കറിനെ  നവംബര്‍ 26 വരെ കാക്കനാട് ജയിലിലാക്കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളുടെ  ജാമ്യാപേക്ഷ വാദം കേട്ടശേഷം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കൗസര്‍ എടപ്പകത്ത് നവംബര്‍ 17 ലേക്ക് വിധിപറയാന്‍ മാറ്റി. ശിവശങ്കറിനെതിരേ  സ്വപ്ന സുരേഷ് നല്‍കിയ  മൊഴി തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ട് സഹായം ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ  മനസിലാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ശിവശങ്കറിനെതിരേ സ്വപ്ന നല്‍കിയ  മൊഴികള്‍ വിശ്വസിക്കരുതെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് മൊഴി നല്‍കിയതെന്ന് കോടതി ഓര്‍മിപ്പിച്ചു.

സ്വപ്ന  സ്വര്‍ണക്കടത്തുകേസിലെ മുഖംമൂടിയാണെന്നും  എം. ശിവശങ്കറാണ് പ്രധാനിയെന്നും വ്യക്തമായതായി  ഇ ഡി വാദിച്ചു. പുതിയ തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.  ആഴത്തില്‍ അന്വേഷണം വേണം. ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണം എം. ശിവശങ്കറിന്റേതാണ്. കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. 21 സ്വര്‍ണക്കടത്തു കേസുകളുമായും ശിവശങ്കറിന് ബന്ധമുണ്ട്, ഇ ഡി വാദിച്ചു.

ഇ ഡിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ എം. സൂര്യപ്രകാശ് രാജു, പ്രത്യേക പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പ്രതിക്കു വേണ്ടി അഡ്വ. ബി. രാമന്‍പിള്ളയും വാദിച്ചു.

ശിവശങ്കര്‍ വാദിച്ചു

”സ്വപ്‌ന സുരേഷിന്റെ മൊഴി സമ്മര്‍ദ്ദം മൂലമാകാം. നേരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴൊന്നും അവര്‍ ഈ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇ ഡി കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എന്‍ഐഎ, ഇ ഡി കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. സ്വര്‍ണക്കടത്ത് നടന്നത് ലോക്കര്‍ ഇടപാട് നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ്.”

ഇ ഡി പ്രതികരിച്ചു

”സ്വര്‍ണക്കടത്ത് കേസില്‍ കേവലം അറിവ് മാത്രമല്ല ശിവശങ്കറിന് ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു. രണ്ട് ലോക്കര്‍ ഉണ്ടായിരിക്കെയാണ് മൂന്നാമത്തേത് തുടങ്ങിയത്. മൊഴികള്‍ മാത്രമല്ല, തെളിവുകളുമുണ്ട്. ഈ ഘട്ടത്തില്‍ എല്ലാം പരസ്യമാക്കാനാവില്ല, അന്വേഷണത്തെ ബാധിക്കും.”

കോടതി നിരീക്ഷിച്ചു

”മൊഴികള്‍ എങ്ങനെ തള്ളാനാകും. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നത് പ്രധാനപ്രതിയുടെ മൊഴിയാണ്. കള്ളക്കടത്തിനെക്കുറിച്ച്  അറിവോടെയാണ് സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. സ്വപ്നയുടെ മൊഴി ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്ന വാദം കേസിനെ ബാധിക്കും. മറ്റ് പദ്ധതികള്‍ ഈ കേസിനൊപ്പം അന്വേഷിക്കരുത്.”

Tags: എം ശിവശങ്കര്‍സ്വര്‍ണകടത്ത്swapna sureshഇഡിഎൻ‌ഐ‌എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.