Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാരുവിഗ്രഹങ്ങളിലെ ചാന്താട്ടം

ഇത്തരം ദാരുവിഗ്രഹങ്ങളില്‍ പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു.

പാലേലി മോഹന്‍byപാലേലി മോഹന്‍
Nov 8, 2020, 03:00 am IST
inSamskriti

ശിലാവിഗ്രഹങ്ങളാണ് നമ്മുടെ ക്ഷേത്ര പ്രതിഷ്ഠകളില്‍ ഏറെയും. എന്നാല്‍ അപൂര്‍വമായി തടിയില്‍ കൊത്തിയെടുത്തവയും ഉണ്ട്. ശ്രീഭദ്രകാളീവിഗ്രഹങ്ങളാണ് ദാരു (മരം) വിഗ്രഹങ്ങളില്‍ അധികവും. ഉത്തമ വൃക്ഷങ്ങള്‍ കണ്ടെത്തി വേണം വിഗ്രഹം നിര്‍മിക്കാന്‍. ആ പട്ടികയില്‍ ഇടം പിടിച്ചവയില്‍ വരിക്കപ്ലാവാണ് സഹ്യന്റെ മണ്ണില്‍ ധാരാളം ഉള്ളത്. അതിനിലാണ് കേരളത്തില്‍ ദാരു വിഗ്രഹ നിര്‍മാണത്തിന് ഈ തടി തെരഞ്ഞെടുക്കുന്നത്.  

ഇത്തരം ദാരുവിഗ്രഹങ്ങളില്‍  പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു. അതില്‍ പ്രധാനമാണ് ചാന്താട്ടം. ഭദ്രകാളീദേവിക്കു മാത്രമാണ് ചാന്താടുക. മറ്റ് ദേവതാ വിഗ്രഹത്തില്‍ ചായം തേയ്‌ക്കുകയാണ് പതിവ്. വിവിധ മരങ്ങളുടെ കറകള്‍, കല്ലുകള്‍ ഉരച്ച പൊടി, പച്ചില ചാറുകള്‍ എന്നിങ്ങനെയുള്ള കൂട്ടുകളാലാണ് നിറം കൊടുക്കുന്നത്. തേക്കുമരം സ്ഫുടം ചെയ്ത് വിശിഷ്ടമായ എണ്ണയില്‍ ചേര്‍ത്താണ് ചാന്ത് നിര്‍മിക്കുന്നത്. വിഗ്രഹങ്ങളില്‍ ചാന്താടുന്നത് എല്ലാവര്‍ഷവും പതിവാണ്. അത് വിശേഷ ദിവസങ്ങളിലാകും.

മണ്ഡല സമാപനമായ 41, മകര ഭരണി, മകര ചൊവ്വ, കുംഭഭരണി, മീനഭരണി, മേടപ്പത്ത് തുടങ്ങിയ ദിവസങ്ങളിലാണ് അധികവും കണ്ടു വരുന്നത്.മദ്ധ്യകേരളത്തില്‍ ചാന്താട്ടം നിര്‍വഹിക്കുന്നതിനുള്ള ചാന്ത് വടക്കാഞ്ചേരിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. അത് ക്ഷേത്രത്തില്‍ എത്തിക്കുന്നതിന് ചില അവകാശികള്‍ അതാതിടത്ത് നിലവിലുണ്ട്. ക്ഷേത്രത്തിലേക്ക് താലപ്പൊലിയോടെയാണ് ചാന്ത് കൊണ്ടു വരുന്നത്.

ചൈതന്യ വര്‍ധനവിന് കലശം ആടുക പതിവാണ്. അതുപോലെയാണ് ചാന്താട്ട കര്‍മവും. മന്ത്ര പൂര്‍വ്വം കലശം പൂജ ചെയ്ത് ബിംബത്തിലേക്ക് പകരുന്നത് ക്ഷേത്രം തന്ത്രിയാണ്. അഭിഷേകം നിര്‍വഹിക്കവെ ഈ ചാന്ത് വിഗ്രഹത്തിന്റെ സകല ഭാഗത്തേക്കും എത്തിക്കുവാന്‍ ശ്രദ്ധിക്കണം. ദാരുവിന്റെ സംരക്ഷണത്തിനാണല്ലോ ചാന്ത് ആടുന്നത്. അതിനാല്‍ എല്ലാ ഭാഗത്തും കൃത്യമായ അളവില്‍ എത്തിക്കേണ്ടതും ആവശ്യമാണ്. അതിനായി നല്ലതുപോലെ തേച്ചു പിടിപ്പിക്കണം.

തിരുവൈരാണിക്കുളത്ത് മഞ്ഞള്‍ ആടുക മാത്രമാണ് നിര്‍വഹിക്കുന്നത്. ശ്രീ പാര്‍വതീ സങ്കല്പമായതിനാല്‍ ചാന്തിനു പകരം മഞ്ഞള്‍ പൊടിയാണ് ആടുന്നത്. ദാരു ബിംബം ഉള്ളിടത്ത് അര്‍ച്ചന ബിംബവും കാണും. അതിലാണ് പതിവായി അഭിഷേകാദി കര്‍മങ്ങള്‍. ഈ സമയത്ത് ദാരു ബിംബത്തിലെ ചൈതന്യം അര്‍ച്ചനാ ബിംബത്തിലേക്ക് പകരും. പൂജാനന്തരം തിരിച്ച് വിഗ്രഹത്തിലേക്ക് ചൈതന്യം സന്നിവേശിപ്പിക്കും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.