Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിലയുറപ്പിച്ച് കേന്ദ്രസംഘങ്ങള്‍; അന്വേഷണം മുറുക്കുന്നു; നെഞ്ചിടിപ്പോടെ സിപിഎമ്മും സര്‍ക്കാരും

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ സിപിഎമ്മും സിപിെഎയും ഒത്തൊരുമിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതോടെ സിപിഎം ഒറ്റക്കെട്ടായി സിബിെഎക്കെതിരെ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 12:10 pm IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി പിടിമുറുക്കിയതോടെ വെട്ടിലായി സിപിഎം. അന്വേഷണം ഏതൊക്കെ രീതിയില്‍ ആരിലൊക്കെ ചെന്നെത്തുമെന്നതാണ് സിപിഎം സംസ്ഥാന നേതൃത്വം ഇപ്പോള്‍ ഭയക്കുന്നത്.  

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ സിപിഎമ്മും സിപിെഎയും ഒത്തൊരുമിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതോടെ സിപിഎം ഒറ്റക്കെട്ടായി സിബിെഎക്കെതിരെ രംഗത്തെത്തിയിരുന്നു.  

ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്തെ എല്ലാ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പലരുടെയും മക്കള്‍ ബിനീഷിന്റെ ബിസിനസ്സ് പങ്കാളികളും ബിനാമികളുമാണ്. അതിനാല്‍ അന്വേഷണം മുറുകുന്നതോടെ നിരവധി സിപിഎം നേതാക്കള്‍ക്ക് ചങ്കിടിപ്പ് വര്‍ദ്ധിക്കുന്നുണ്ട്.  

മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന്  കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കോടിയേരിക്കും ആശങ്കയുണ്ട്. വിവിധ കേന്ദ്ര ഏജന്‍സികളുടെ നിഴലില്‍ത്തന്നെയാണ് ഇപ്പോഴും ബിനീഷ് കോടിയേരി. ബിനീഷിന്റെ അറസ്റ്റിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടി മാനിഫേസ്റ്റോ പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം  കോടിയേരി ബാലക്യഷ്ണന് രാജിവയ്‌ക്കേണ്ടിവരും.  

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റം പാര്‍ട്ടി മുഴുവന്‍ ചുമക്കേണ്ടിവരുന്നതില്‍ സിപിഎമ്മിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും  അമര്‍ഷമുണ്ട്. കോടിയേരിയുടെ മകന്റെ വിഷയം മുന്‍നിര്‍ത്തിയാണ് നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് പി. ജയരാജന്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയരാജന്റെ അഭിപ്രായം പല മുതിര്‍ന്ന നേതാക്കളുമായി കൂടിയോലേചിച്ചുള്ളതാണ്. എന്നാല്‍ തുറന്ന് പറയാന്‍ ധൈര്യം വന്നില്ലെന്നു മാത്രം.  

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി സര്‍ക്കാരിന്റെ എല്ലാ സ്വാധീനങ്ങളും പ്രയോജനപ്പെടുത്തിയോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.നിരവധി വകുപ്പ് സെക്രട്ടറിമാര്‍ ബിനീഷിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പിന് ഇവരും കൂട്ടുനിന്നിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരും.

Tags: cpmകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.