Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

സാവരിയയുടെ മൃതദേഹം കേരളത്തില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ ഓടിയെത്താന്‍ ഒരു കോണ്‍ഗ്രസ് മന്ത്രിയും ഉണ്ടായില്ല. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 12:30 am IST
inKerala

തിരുവനതപുരം :ഉസ്ബെക്കിസ്ഥാനിൽ മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സാവരിയ ബസന്തിന്റെ മരണം മതം മാറാത്തതിന്റെ പേരില്‍ സഹപാഠി സദറുല്‍ അനം നടത്തിയ ക്രൂരമായ പീഞനം മൂലമാണെന്ന വാര്‍ത്തയ്‌ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മും സാവരിയ ഭാരമായി. സാവരിയയുടെ മൃതദേഹം കേരളത്തില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ ഓടിയെത്താന്‍ ഒരു കോണ്‍ഗ്രസ് മന്ത്രിയും ഉണ്ടായില്ല. .

സാവരിയയുടെ ജന്മനാടായ ഹരിപ്പാട് എംഎൽഎ കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആ വീട്ടിൽ പേരിന് ഒരു സന്ദർശനം നടത്തി. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് പ്രാഥമിക് അന്വേഷണം നടത്തിയ ഹരിപ്പാട്ടെ പോലീസ് ഇനി ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ട സംസ്ഥാന സർക്കാർ തികഞ്ഞ ഒളിച്ചുകളിയാണ് നടത്തുന്നത് എന്ന സംശയം ഉണരുന്നത് അപ്പോള്‍ മുതലാണ്. കാരണം ഉസ്ബെക്കിസ്ഥാനിൽ ചെന്ന് അവിടെയുള്ള പോലീസുമായി സഹകരിക്കാനോ, കേസുകളിൽ ഉൾപ്പെടുന്നവരെ വിളിച്ചുവരുത്താനോ, ഗൂഢാലോചന അന്വേഷിക്കാനോ കേരള പോലീസിന് എന്ത് അവകാശമാണുള്ളത്? ഇതാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വെറും ഒളിച്ചുകളി മാത്രമാമെന്ന വിമര്‍ശനം ഉയരാന്‍ കാരണം.

സാവരിയ പഠിച്ച ഉസ്ബെകിസ്ഥാനിലെ കോളെജ് ഉള്‍പ്പെടെ ഒരു പിടി വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ILM എന്ന ഏജൻസിയുടെ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ്. ഈ വിഷയത്തിൽ അന്വേഷണം നടത്തിയാൽ അത് ലീഗ് നേതൃത്വത്തിലേക്ക് എത്തുമെന്ന ഭയം രമേശ് ചെന്നിത്തലയ്‌ക്കുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പേരിനൊരു സന്ദര്‍ശനവും ഹരിപ്പാട് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിക്കുമെന്നും ഉള്ള പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്.

മാത്രമല്ല, ഇത് ഇന്ത്യാ സര്‍ക്കാരും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള കേസായതിനാല്‍ ഈ പ്രതിയെ ഉസ്ബെക്കിസ്ഥാന്‍ കൈമാറണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ ഇക്കാര്യത്തില്‍ ആവശ്യമാണ്. കുറ്റവാളിയായ സദറുള്‍ അനത്തെ കേരളത്തില്‍ എത്തിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. ഇതിനായി കേന്ദ്രത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതിയെ കേരളത്തിന് വിട്ടുകിട്ടാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് പ്രതിയെ ശിക്ഷിക്കാനോ അതോ രക്ഷിക്കാനോ എന്ന ചോദ്യം ചില ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. കാരണം ഉസ്ബെക്കിസ്ഥാനില്‍ ഇത്തരം കൊലപാതകക്കേസില്‍ ദീര്‍ഘകാല തടവാണ് ലഭിക്കുക. അങ്ങിനെയെങ്കില്‍ അവിടെ സദറുള്‍ അനത്തിന് ദീര്‍ഘകാല തടവ് ഉറപ്പാണ്. അങ്ങിനെയിരിക്കെ അതില്‍ നിന്നും സദറുള്‍ അനത്തിനെ രക്ഷിക്കാനും ചിലര്‍ കരുക്കള്‍ നീക്കുന്നതായും അറിയുന്നു. സദറുള്‍ അനത്തിന്റെ കുടുംബം തന്നെ ഉസ്ബെക്കിസ്ഥാനിലേക്ക് തിരക്കിട്ട് പോയത് എങ്ങിനെയെങ്കിലും മകനെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നു. സാവരിയയുടെ കുഞ്ഞമ്മയുടെ ഭര്‍ത്താവ് ഉസ്ബെക്കിസ്ഥാനില്‍ എത്തിയപ്പോള്‍ അവിടെ പ്രാദേശിക ആളുകള്‍ ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു.

കേരള പോലീസ് മാത്രമല്ല, വിദേശത്തുള്ള മലയാളികളുടെ കാര്യങ്ങളുടെ ചുമതലയുള്ള, നോർക്കയും കാര്യമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരോ ഈ വിഷയത്തിൽ കൃത്യമായ ഒരു ഇടപെടൽ നടത്തിയിട്ടില്ലെന്ന് മാത്രമല്ല തന്ത്രപരമായ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി സതീശന്‍ വിദേശത്ത് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് സംബന്ധിച്ച് ഇതുവരെയും ഒരു അക്ഷരം ഉരിയാടിയിട്ടില്ല.

Tags: savariaSadarul AnamconversionKerala PoliceRamesh ChennithalaUzbekistanLove JihandLatest newsSavaria basant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.