Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖുറാന്റെ മറപിടിച്ച് രക്ഷപ്പെടാനുളള നീക്കം വ്യക്തമാക്കുന്നത് സിപിഎമ്മിന്റെ ഇരട്ട മുഖം: അഡ്വ. ബി. ഗോപാലകൃഷ്ണന്‍

പിണറായി കൊലക്കേസ് പ്രതിയാണെങ്കില്‍ സഹോദരന്‍ കുമാരന്‍ പിണറായിയിലെ പാറപ്പുറത്തെ മുസ്ലീംപളളി തകര്‍ത്ത കേസിലെ പ്രതിയായിരുന്നു. ധര്‍മ്മടം പോലീസ് രജിസ്ട്രര്‍ ചെയ്ത പ്രസ്തുത കേസിലെ ഒരു പ്രതി മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 22, 2020, 11:09 pm IST
inKerala

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടി നേതാക്കള്‍ക്കും സംസ്ഥാന ഭരണകൂടത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഖുറാന്റെ മറപിടിച്ച് രക്ഷപ്പെടാനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്നും സിപിഎമ്മിന്റ ഇരട്ട മുഖവും ഇരട്ട നീതിയുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഖുറാന്റെ പേര് പറഞ്ഞ് സംഘടിത വോട്ട്ബാങ്കിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് സിപിഎം. പളളിപൊളിച്ച പാരമ്പര്യമാണ് സിപിഎമ്മിനും പിണറായിയുടെ കുടുംബത്തിനും ഉളളത്. പിണറായി കൊലക്കേസ് പ്രതിയാണെങ്കില്‍ സഹോദരന്‍ കുമാരന്‍ പിണറായിയിലെ പാറപ്പുറത്തെ മുസ്ലീംപളളി തകര്‍ത്ത കേസിലെ പ്രതിയായിരുന്നു. ധര്‍മ്മടം പോലീസ് രജിസ്ട്രര്‍ ചെയ്ത പ്രസ്തുത കേസിലെ ഒരു പ്രതി മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാദാപുരത്ത് പളളിയില്‍ കയറി ഖുറാനില്‍ മൂത്രമൊഴിച്ച പാരമ്പര്യമാണ് സിപിഎമ്മുകാര്‍ക്കുളളത്. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ സിപിഎമ്മിന്റെ ഉന്നത നേതാവായിരുന്ന എ.കെ. ജി കലാപത്തില്‍ കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി കലാപത്തില്‍ സിപിഎം കേന്ദ്രങ്ങളിലെ  മുപ്പത് മുസ്ലീം പളളികളാണ് സിപിഎമ്മുകാര്‍ തകര്‍ത്തതെന്ന് ചരിത്ര രേഖകളില്‍ പറയുന്നു.  

സംസ്ഥാനത്ത് നടന്ന 13 കലാപങ്ങളില്‍ 7എണ്ണത്തിലും പ്രതിസ്ഥാനത്ത് സിപിഎമ്മാണെന്ന കാര്യം മറയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ചെയ്ത സിപിഎം ബിജെപി ഖുറാനെ അപമാനിക്കുകയാണെന്നും ലീഗും കോണ്‍ഗ്രസും ഇവരുടെ കെണിയില്‍ വീണ് രക്ഷപ്പെടുകയാണെന്നും പറയുകയാണ്. തലശ്ശേരി കലാപത്തില്‍ സിപിഎമ്മുകാരനായ യു. കുഞ്ഞിരാമന്‍ പളളി അക്രമത്തെ കാവല്‍ നിന്ന് തടഞ്ഞുവെന്ന് പറയുന്ന സിപിഎമ്മുകാര്‍ ഇതേ പളളി 2010 ഒക്‌ടോബര്‍ മാസം പത്താം തീയ്യതി പൊളിച്ചുവെന്ന സത്യം നമ്മുടെ മുന്നിലുണ്ട്. ഇവരാണ് മുസ്ലീം സമൂഹത്തിന്റെ പേര് പറഞ്ഞ് ബിജെപിയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത്. പളളിപൊളിച്ച കുടുംബാംഗമായ പിണറായി മുസ്ലീം സമൂഹത്തോടും കേരളത്തോടും മാപ്പുപറയണം. കോടിയേരിയാവട്ടെ വിതേയത്തില്‍ കമ്മീഷന്‍ കുറ്റവാളിയാണെന്ന് പറഞ്ഞ എകെജിക്ക് വേണ്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ മന്ത്രിയോട് വിശദീകരണം ചോദിക്കുന്നു ആരോപണവിധേയനായ മന്ത്രിയെ ഖുറാന്റെ പേരില്‍ സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പിനും ഇരട്ട നീതിക്കും കേരളം മറുപടി നല്‍കും. സിപിഎമ്മിന്റെ ഇരട്ടമുഖം കേരളത്തില്‍ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: cpmbjpഖുറാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.