Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടമലക്കുടിയിലേക്കുള്ള വഴിയും വൈദ്യുതിയും തടസപ്പെട്ടിട്ട് ഒന്നരമാസം

കാനനപാതയിലൂടെ ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന വഴിയാണ് ഇടമലക്കുടിക്കുള്ളത്. ഇതിനടിയിലൂടെയാണ് ഭൂകര്‍ഭ വൈദ്യുതി കേബിളും സ്ഥാപിച്ചിരുന്നത്. കഴിഞ്ഞമാസം ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് ഇടമലക്കുടിയിലേക്കുള്ള വഴി തകര്‍ന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 20, 2020, 02:09 pm IST
inKerala
ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)

ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)

 ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വഴിയും വൈദ്യുതിയും തടസപ്പെട്ടിട്ട് ഒന്നരമാസം പിന്നിടുന്നു. റോഡ് ഗതാഗത യോഗ്യമാണെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോള്‍ വൈദ്യുതി ബോര്‍ഡും പഞ്ചായത്ത് സെക്രട്ടറിയും ഇത് തള്ളുകയാണ്. 

കാനനപാതയിലൂടെ ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന വഴിയാണ് ഇടമലക്കുടിക്കുള്ളത്. ഇതിനടിയിലൂടെയാണ് ഭൂകര്‍ഭ വൈദ്യുതി കേബിളും സ്ഥാപിച്ചിരുന്നത്. കഴിഞ്ഞമാസം ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് ഇടമലക്കുടിയിലേക്കുള്ള വഴി തകര്‍ന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നിരവധിയിടങ്ങളില്‍ മലയിടിഞ്ഞും മരങ്ങള്‍ കടപുഴകിയും റോഡ് തടസപ്പെട്ടതായി കണ്ടെത്തി.

 പെട്ടിമുടിയില്‍ പരിശോധന നടത്തിയതിനൊപ്പം ഇടമലക്കുടിയിലേക്കുള്ള റോഡ് നന്നാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മൂന്നാര്‍ ഡിഎഫ്ഒയുടെ കീഴില്‍ മൂന്നാര്‍ റേഞ്ചില്‍ വരുന്ന സ്ഥലമാണിവിടം. സ്ഥലത്ത് വനംവകുപ്പ് പണികള്‍ നടത്തിയെങ്കിലും ഇത് കൃത്യമായി ഫലം കണ്ടിലെന്നാണ് ആക്ഷേപം. ആഴ്ചതോറും ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച റിവ്യൂ യോഗവും വിളിച്ചിരുന്നു. അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ അഞ്ച് ദിവസത്തിനകം വൈദ്യുതി എത്തിക്കാനാകുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. 

എന്നാല്‍ സ്ഥലത്ത് ഇപ്പോഴും പലയിടത്തും മലയിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. പെട്ടിമുടിയില്‍ നിന്ന് 10 കിലോ മീറ്ററോളം അകലെയാണ് ഇടമലക്കുടിയിലെ ആദ്യകുടിയായ സൊസൈറ്റികുടി. പിന്നീട് 8 കിലോ മീറ്റര്‍ കൂടി പോകണം മറ്റ് സ്ഥലങ്ങളിലെത്താന്‍. കളക്ടര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് വനംവകുപ്പിന് റോഡ് നന്നാക്കുന്നതില്‍ അനക്കംവെച്ചത്. പെട്ടിമുടിയില്‍ മാത്രം വലിയ തോതില്‍ കേബിള്‍ മുറിഞ്ഞ് പോയിട്ടുണ്ടെന്ന് കെഎസ്ഇബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. ജന്മഭൂമിയോട് പറഞ്ഞു. 

കല്ലുകളും മരങ്ങളും വന്നടിച്ച് കേബിള്‍ വലിഞ്ഞ് പോയതിനാല്‍ ദീര്‍ഘ ദൂരത്തില്‍ മാറ്റേണ്ടി വരും. ഇത്തരത്തില്‍ പലയിടത്തും കേബിള്‍ മുറിഞ്ഞിട്ടുണ്ട്. റോഡ് ശരിയായാല്‍ ഉടന്‍ തന്നെ പണി തീര്‍ക്കാനാകുമെന്നും നടപ്പ് വഴി പോലും പലയിടത്തും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ മാസം അവസാനത്തോടെ ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നതെന്ന് സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു. നിലവില്‍ കനത്ത മഴയും തണുപ്പും കാരണം പണി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം ലഭ്യമാകുന്ന വിവരം പ്രകാരം റോഡ് പുനസ്ഥാപിക്കുന്നതിനും വൈദ്യുതി എത്തുന്നതിനുമായി ഒരുമാസത്തോളമെടുക്കുമെന്നാണ് വിവരം. നിരവധി കുടികളുള്ള ഇടമലക്കുടിയില്‍ എന്തെങ്കിലും അപായം സംഭവിച്ചാല്‍ അവിടെ വാഹനങ്ങള്‍ക്ക് എത്തുകയെന്നത് സാധ്യമല്ല. വിവരങ്ങള്‍ കൃത്യ സമയത്ത് ലഭിക്കുന്നതിനും വലിയ തടസമുണ്ട്. നിലവില്‍ വനംവകുപ്പിന്റെ വയര്‍ലസ് സംവിധാനം മാത്രമാണ് അവിടെയുള്ളത്. ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)

Tags: വൈദ്യുതിidamalakkudy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുരേഷ്‌ഗോപിയെ വിമര്‍ശിക്കാം, പക്ഷേ…

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.