Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യദ്രോഹം, കള്ളപ്പണം വെളുപ്പിക്കല്‍; സ്ഥിരീകരിച്ച് ഏജന്‍സികള്‍; അടുത്ത ഘട്ടം നേട്ടമുണ്ടാക്കിയവരെ കണ്ടെത്തല്‍

ജോലിക്ക് കമ്മീഷന്‍ കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Aug 29, 2020, 09:18 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസില്‍  മൂന്ന് കേന്ദ്ര ഏജന്‍സികളും അന്വേഷണം മുറുക്കി. എന്‍ഐഎ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ് എന്നീ ഏജന്‍സികളുടെ ആദ്യഘട്ട പ്രവര്‍ത്തനം വിജയകരമാണെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും ബന്ധപ്പെട്ട അന്വേഷണങ്ങളിലുമായി, മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി കേസില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം പേരുകള്‍ കോടതി രേഖകളിലായിക്കഴിഞ്ഞു.

പ്രതികള്‍ രാജ്യദ്രോഹം ചെയ്‌തെന്ന  സംശയത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഏജന്‍സിയെ അന്വേഷണത്തിന് നിയോഗിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് മാത്രമാണെന്ന് പലരും വ്യാഖ്യാനിച്ച കേസ് രാജ്യ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കുന്ന ഇടപാടാണെന്ന് എന്‍ഐഎ കണ്ടെത്തിക്കഴിഞ്ഞു. പ്രതികള്‍ അറിഞ്ഞുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയേയും സ്ഥിരതയേയും അപകടത്തിലാക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനും ഏജന്‍സിക്കായി.

പ്രധാനപ്രതി സ്വപ്ന പ്രഭാ സുരേഷ് എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേസ് എങ്ങനെ രാജ്യദ്രോഹമാകുന്നുവെന്ന്  വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം അംഗീകരിച്ചാണ് കോടതി സ്വപ്നയ്‌ക്ക് ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കടത്തിലെ പണം എങ്ങനെ രാജ്യദ്രോഹത്തിന് വിനിയോഗിച്ചു, ആരൊക്കെയാണ് പങ്കാളികള്‍ തുടങ്ങിയ  വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഏജന്‍സി.

കള്ളപ്പണ വിനിമയവും ഉപയോഗവുമാണ് ഇഡിയുടെ അന്വേഷണ വിഷയം. ആ കേസ് കോടതിയില്‍ കൃത്യമായി സ്ഥാപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി. സ്വപ്ന സുരേഷ്, സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍, കള്ളപ്പണ ഇടപാട് തെളിയിക്കുന്ന വിശദാംശങ്ങള്‍ ഉണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്ന് കിട്ടിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കൃത്യമായി വെളിപ്പെടുത്താന്‍ സ്വപ്നയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ജോലിക്ക് കമ്മീഷന്‍ കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.

കസ്റ്റംസിനാണ് സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാനുള്ള ചുമതല. നയതന്ത്ര ബാഗേജ് എന്ന വ്യാജേന യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയെന്നും ഇരുപതോളം നയതന്ത്ര ഓഫീസുകള്‍ ദുര്‍വിനിയോഗം ചെയ്ത് മാത്രം കടത്തിയെന്നും കസ്റ്റംസിന് കണ്ടെത്താനായി. ഇതുള്‍പ്പെടെ രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയതും മറ്റ് കള്ളക്കടത്തുകളും കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റിന് കണ്ടെത്താനും അതില്‍ പ്രതി സ്വപ്ന പങ്കാളിയാണെന്നും കോടതിയില്‍ സ്ഥാപിക്കാന്‍ ഏജന്‍സിക്കായി.

Tags: Pinarayi Vijayanഅന്വേഷണംസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.