Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമ്മിലടി കനക്കുന്നു; സോണിയ മാറണമെന്ന നിലപാടില്‍ ഉറച്ച് വിമതര്‍; പ്രതികാര നടപടികളുമായി നെഹ്‌റു കുടുംബവും

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിനെതിരെ വലിയൊരു വിഭാഗം നേതാക്കള്‍ ആരംഭിച്ച പോരാട്ടം അതിശക്തമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പരസ്യമായ പ്രതികരണങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 09:38 am IST
in India

ന്യൂദല്‍ഹി: ഇടക്കാല അധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധിയെ മാറ്റി പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച നേതാക്കള്‍ക്കെതിരെ നെഹ്‌റു കുടുംബത്തിന്റെ പ്രതികാര നടപടികള്‍ ആരംഭിച്ചു. അതേസമയം വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.  

കത്തില്‍ ഒപ്പുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവും മുന്‍ കേന്ദ്രമന്ത്രിയും യുപിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ജിതിന്‍ പ്രസാദയ്‌ക്കെതിരെ യുപി കോണ്‍ഗ്രസ് കമ്മിറ്റിയെ ഉപയോഗിച്ചാണ് നീക്കം. ഇതിനെതിരെ കപില്‍ സിബല്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപിക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട കോണ്‍ഗ്രസ് സ്വന്തം നേതാക്കള്‍ക്കെതിരെയാണ് പോരാടുന്നതെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുപി കോണ്‍ഗ്രസ് ഘടകം ജിതിന്‍ പ്രസാദയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പ്രമേയങ്ങള്‍ പാസാക്കുന്നതാണ് പുതിയ വിവാദത്തിന് കാരണം. യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലാ കമ്മിറ്റിയാണ് ജിതിനെതിരെ  പ്രമേയങ്ങള്‍ പാസാക്കുന്നത്. സോണിയയ്‌ക്കെതിരെ നീങ്ങിയ ജിതിനെ എത്രയും വേഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രമേയങ്ങളിലെ ആവശ്യം. ജിതിന്റെ കുടുംബം സോണിയാ കുടുംബത്തിന് എതിരാണെന്നും പ്രമേയം ആരോപിക്കുന്നു.

ജിതിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് എഐസിസിയുടെ മുന്‍ ഉപാധ്യക്ഷനും രാജീവ്ഗാന്ധി, നരസിംഹറാവു എന്നിവരുടെ രാഷ്‌ട്രീയ ഉപദേശകനുമായിരുന്നു. എന്നാല്‍ 2000ല്‍ സോണിയയ്‌ക്കെതിരെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്രപ്രസാദ് മത്സരിച്ചതോടെയാണ് നെഹ്‌റുകുടുംബത്തിന്റെ കണ്ണിലെ കരടായി ഇവര്‍ മാറുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബക്കാരനായ ജിതിനെതിരായ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് വിമത നേതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ജിതിനെതിരായ നീക്കം തുറന്നുകാട്ടി കപില്‍ സിബല്‍ തന്നെ പരസ്യമായി രംഗത്തെത്തിയത്.

ദീര്‍ഘദൃഷ്ടി എന്ന ഒറ്റ വാക്ക് ട്വീറ്റ് ചെയ്താണ് മനീഷ് തിവാരി നെഹ്‌റു കുടുംബത്തിന്റെ നീക്കത്തോട് പ്രതികരിച്ചത്. ഇടക്കാല അധ്യക്ഷ സ്ഥാനം മാറണം എന്നഭിപ്രായപ്പെട്ട് രംഗത്തെത്തിയാല്‍ സ്വാഭാവികമായും എന്താണ് ഉണ്ടാവുക എന്ന് മുന്‍കൂട്ടി വിമതസംഘം കണക്കുകൂട്ടിയിരുന്നു എന്നു വ്യക്തമാക്കുന്നതാണ് തിവാരിയുടെ ട്വീറ്റ്. കപില്‍ സിബലിന്റെയും മനീഷ് തിവാരിയുടേയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത്് ജിതിന്‍ പ്രസാദും രംഗത്തെത്തി.  

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിനെതിരെ വലിയൊരു വിഭാഗം നേതാക്കള്‍ ആരംഭിച്ച പോരാട്ടം അതിശക്തമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പരസ്യമായ പ്രതികരണങ്ങള്‍. കേരളത്തില്‍ നിന്ന് ശശി തരൂരടക്കമുള്ള നിരവധി നേതാക്കള്‍ വിമതശബ്ദമുയര്‍ത്തിയവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

Tags: Rahul Gandhicongressസോണി് ഗാന്ധിKapil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.