Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ തട്ടിപ്പ്; രഹസ്യം, ദുരൂഹം; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

2019 ജൂലൈ 11ന് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണെന്ന് കരാര്‍ വ്യക്തമാക്കുന്നു.

അനീഷ് അയിലം by അനീഷ് അയിലം
Aug 20, 2020, 05:42 pm IST
in Kerala

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് രഹസ്യമായി തയാറാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുകളും അഴിമതിയും. എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എന്ന് തെളിവുകള്‍. പദ്ധതി നടപ്പാക്കേണ്ട ലൈഫ് മിഷനെ നോക്കുകുത്തിയാക്കി ധാരണാപത്രം ഉണ്ടാക്കിയത് റെഡ്ക്രസന്റ്. നിയമവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലില്‍ ഒറ്റദിവസം കൊണ്ട് ധാരണാപത്രം ഉണ്ടാക്കിയെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ട് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് പുറത്ത് വന്നത്. റെഡ്ക്രസന്റുമായുള്ള കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഭൂമി വിട്ടുകൊടുക്കുകമാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി മുമ്പ് വാദിച്ചത്.

2019 ജൂലൈ 11ന് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണെന്ന് കരാര്‍ വ്യക്തമാക്കുന്നു. ഒന്നാം കക്ഷി റെഡ് ക്രസന്റും രണ്ടാംകക്ഷി സംസ്ഥാന സര്‍ക്കാരുമാണ്. സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടത് ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും. സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കും ഭവനരഹിതര്‍ക്കും വീടുവച്ചു നല്‍കാന്‍ റെഡ്ക്രസന്റ് 20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ധാരണാപത്രം. ഇതില്‍ 14 കോടി വീടുകള്‍ നിര്‍മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനുമാണ്. ആശുപത്രിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരിനാണ.് ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. കരാര്‍ പ്രകാരമുള്ള പദ്ധതികളില്‍ തീരുമാനം എടുക്കാന്‍ രണ്ട് കക്ഷികള്‍ക്കും അധികാരം നല്‍കുന്നതാണ് ധാരണാപത്രം. എന്നാല്‍ ഒരാളുടെ പ്രവര്‍ത്തികള്‍ക്ക് മറ്റേ ആള്‍ ഉത്തരവാദി ആയിരിക്കില്ലെന്ന് വിചിത്ര വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്.  

അതേസമയം കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നതെന്നോ അത് വടക്കാഞ്ചേരിയില്‍ ആണെന്നോ പദ്ധതി പ്രദേശം ഏതാണെന്നോ കരാറില്‍ പറഞ്ഞിട്ടില്ല. ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഉണ്ടാക്കണം. വടക്കാഞ്ചേരിയില്‍ ഇത്തരത്തില്‍ പ്രത്യേകം കരാര്‍ തയാറാക്കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മാത്രമല്ല യുണിടാക്കിന് നിര്‍മ്മാണ കരാര്‍ നല്‍കാന്‍ സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ സൂചിപ്പിച്ചിട്ടുമില്ല. ധാരണാപത്രത്തില്‍ പറയുന്ന തുകയില്‍ നിന്ന് 3.60 കോടി രൂപ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് യുണിടാക്കില്‍ നിന്നും കമ്മീഷന്‍ കിട്ടിയെന്ന്  എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ലൈഫ് മിഷനിലെ കരാറും അഴിമതിയും പുറത്ത് വരുന്നത്.

Tags: Pinarayi VijayanLife missionഅഴിമതിശിവശങ്കരന്‍swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.