Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടിയിലേത് സാധാരണയായുള്ള പ്രകൃതിയുടെ പ്രതിഭാസം; ജില്ലാ ജിയോളജിസ്റ്റ്

മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 15, 2020, 09:19 am IST
inKerala
പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം

പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം

ഇടുക്കി: പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ സാധാരണയായി നടക്കുന്ന പ്രകൃതി പ്രതിഭാസമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തിയ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റിയന്‍. ചോലവനത്തില്‍ നിന്നാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. പിന്നീട് ഇത് ഇവിടെ ഉണ്ടായിരുന്ന അരുവിയുടെ അതേ പാതയില്‍ 1.5 കിലോ മീറ്ററോളം സഞ്ചരിച്ച് ലയങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു.  

മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടായതിന്റെ 30 കിലോ മീറ്റര്‍ ചുറ്റളവില്‍ ക്വാറികളില്ല, ഇതിനാല്‍ ക്വാറികളാണ് അപകട കാരണമെന്ന് പറയാനാകില്ല.  

പെട്ടെന്നുണ്ടാകുന്ന അതിതീവ്രമഴയും ഉരുള്‍പൊട്ടലിന് മറ്റൊരു കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ വനത്തിലും വലിയ കുന്നുകളിലും നിരവധി ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇവിടെ മനുഷ്യര്‍ അപകടത്തില്‍പ്പെട്ടതുകൊണ്ടാണ് വിഷയം ചര്‍ച്ചയായതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ മുകളില്‍ കാണുന്ന പാറകളെല്ലാം ഒരു കാലത്ത് മണ്ണിനടിയിലായിരുന്നു. ഇവിടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായി തന്നെയാണ് പാറ തെളിഞ്ഞ് വന്നിരിക്കുന്നത്. ഇത് ഇന്നും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തേയിലച്ചെടികളുടെ വേരുകള്‍ മണ്ണിനെ ബലവത്തായി നിര്‍ത്തുന്നതിനാല്‍ തേയിലതോട്ടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തീര്‍ത്തും കുറവാണ്. വനത്തില്‍ ചെറിയ ഭാഗത്ത് ഉരുള്‍പൊട്ടി താഴേക്ക് പതിക്കുന്നതിനിടെ വിസ്തൃതി കൂടി വരികയും ഒരുപ്രദേശമാകെ തുടച്ചുനീക്കുകയും ചെയ്യുകയാണ് ഇവിടെ ഉണ്ടായത്. നിരപ്പായ സ്ഥലത്താണ് ലയങ്ങള്‍ ഇരുന്നിരുന്നതെങ്കിലും സമീപ പ്രദേശങ്ങളെല്ലാം കുന്നുകളായിരുന്നു. ഇതിനാല്‍ മുകളില്‍ നിന്ന് പൊട്ടിയ ഉരുള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ചു പഠനം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ പെട്ടിമുടി സന്ദര്‍ശിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് കൈമാറും.  

Tags: idukkiപെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.