Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളില്‍ കേന്ദ്ര അന്വേഷണം നടത്തണം; ഭരണകൂടം നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്നും പി.കെ. കൃഷണദാസ്

വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 03:05 pm IST
inKerala

കോഴിക്കോട് : ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളെ കുറിച്ച് കേന്ദ്ര അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.  

സിപിഎം നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ കരാറുകള്‍ക്ക് പിന്നില്‍ ശിവശങ്കരനും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള ഒരു വ്യക്തിയുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കാള്‍ സ്വാധീനമുള്ള സ്വപ്നാ സുരേഷാണ് ഭരണകൂടം നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് കമ്മിഷന്‍ വകയില്‍ ലഭിച്ച ബാക്കി തുക എവിടെ പോയെന്ന് വ്യക്തമാക്കണം. വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പാവപ്പെട്ടവന്റെ പാര്‍പ്പിട പദ്ധതിയില്‍ നിന്നാണ് 1 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ പോയത്.സ്വപ്ന കൈവശപ്പെടുത്തിയ തുക ഉപയോഗിച്ച് നിരവധി വീടുകള്‍ നിര്‍മ്മിക്കാമായിരുന്നു. നാല് വര്‍ഷക്കാലത്തെ കരാറുകള്‍ കോഴ, കൈക്കൂലി, കമീഷന്‍ കരാറുകളായിരുന്നു.എല്ലാ കരാറുകളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തന്ത്രപരമാണ്. സര്‍ക്കാറിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന നിലപാടിന്റെ ഭാഗമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കണം. അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും കെ.ടി. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും മാറി നില്‍ക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.  

Tags: Pinarayi Vijayanbjpകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.