Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളില്‍ കേന്ദ്ര അന്വേഷണം നടത്തണം; ഭരണകൂടം നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്നും പി.കെ. കൃഷണദാസ്

വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 03:05 pm IST
in Kerala

കോഴിക്കോട് : ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളെ കുറിച്ച് കേന്ദ്ര അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.  

സിപിഎം നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ കരാറുകള്‍ക്ക് പിന്നില്‍ ശിവശങ്കരനും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള ഒരു വ്യക്തിയുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കാള്‍ സ്വാധീനമുള്ള സ്വപ്നാ സുരേഷാണ് ഭരണകൂടം നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് കമ്മിഷന്‍ വകയില്‍ ലഭിച്ച ബാക്കി തുക എവിടെ പോയെന്ന് വ്യക്തമാക്കണം. വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പാവപ്പെട്ടവന്റെ പാര്‍പ്പിട പദ്ധതിയില്‍ നിന്നാണ് 1 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ പോയത്.സ്വപ്ന കൈവശപ്പെടുത്തിയ തുക ഉപയോഗിച്ച് നിരവധി വീടുകള്‍ നിര്‍മ്മിക്കാമായിരുന്നു. നാല് വര്‍ഷക്കാലത്തെ കരാറുകള്‍ കോഴ, കൈക്കൂലി, കമീഷന്‍ കരാറുകളായിരുന്നു.എല്ലാ കരാറുകളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തന്ത്രപരമാണ്. സര്‍ക്കാറിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന നിലപാടിന്റെ ഭാഗമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കണം. അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും കെ.ടി. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും മാറി നില്‍ക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.  

Tags: Pinarayi Vijayanbjpകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.