Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പ്രഥമ സേവകനായി വന്നു; രാമസേവകനായി തിളങ്ങി

ന്യൂദല്‍ഹിയില്‍നിന്ന് ലഖ്നൗവിലെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃന്ദങ്ങളും ചേര്‍ന്ന് നല്‍കിയ സ്വീകരണം ഏല്‍ക്കുംവരെ രാജ്യത്തെ പ്രഥമ സേവകനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
inMain Article

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ പോകരുത്, രാമക്ഷേത്ര നിര്‍മാണം നടത്തരുത്, അത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന്‍ വഴി സംപ്രേഷണം ചെയ്യരുത് എന്നായിരുന്നു പലരുടെയും വിമര്‍ശനവും ആവശ്യവും. പ്രധാനമന്ത്രിയായിരിക്കെ, അടല്‍ ബിഹാരി വാജ്പേയി, ‘കാം അധൂരി ഹെ’ എന്ന്, ജോലി പൂര്‍ത്തിയായിട്ടില്ല എന്ന് അയോധ്യയെക്കുറിച്ച് പറഞ്ഞതിന് ‘നിര്‍ത്തിപ്പൊരിച്ചു’ അന്നത്തെ രാഷ്‌ട്രീയം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വാജ്പേയി പറഞ്ഞ രണ്ടാം പാതിയും പൂര്‍ത്തിയാക്കുന്നതിന് തുടക്കമിടുകയായിരുന്നു.

ന്യൂദല്‍ഹിയില്‍നിന്ന് ലഖ്നൗവിലെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃന്ദങ്ങളും ചേര്‍ന്ന് നല്‍കിയ സ്വീകരണം ഏല്‍ക്കുംവരെ രാജ്യത്തെ പ്രഥമ സേവകനായിരുന്നു. അവിടുന്ന് അയോധ്യയിലെത്തിയപ്പോള്‍മുതല്‍ അദ്ദേഹം രാമസേവകനുമായി. ശ്രീരാമന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഹനുമാനായിരുന്നു. കലികാലത്തിലും രാമന്റെ ആദര്‍ശം കാക്കുന്നത് ഹനുമാന്‍ സ്വാമിയാണ്. ആ ഹനുമാന്റെ ആശീര്‍വാദത്തോടെയാണ് ഭൂമിപൂജ തുടങ്ങിയതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തു. രാമസേവകന്‍, അയോധ്യയിലെ പുജാ ചടങ്ങില്‍ കുശലതയേറെയുള്ള കര്‍മ്മിയായി. നടപ്പിലും ഇരിപ്പിലും ധ്യാനത്തിലും കര്‍മത്തിലും രാമസേവകനായി.

പിന്നീട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പണ്ഡിതനായ രാമസേവകനായി. രാമതത്ത്വവും ഭക്തിയും കഥയും സാഹിത്യവും സംസ്‌കാരവും സാമൂഹികതയും വിവരിച്ച് അതിശയിപ്പിച്ചു. പിന്നെ, രാമക്ഷേത്രം എങ്ങനെ യുപിയുടെയും രാജ്യത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക ഭദ്രതയെ സഹായിക്കുമെന്ന് വിവരിച്ച് ജനവിശ്വാസം കൂട്ടി. ഒടുവില്‍ ആനുകാലിക വിഷയമായ കൊവിഡിലെത്തി, മുഖാവരണം ധരിക്കേണ്ടതിന്റെ നിയമങ്ങളും മര്യാദകളും പാലിക്കേണ്ടതിന്റെ സത്യം കൈവിടാതെ ധര്‍മമാര്‍ഗത്തില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു. അങ്ങനെ രാമസേവകന്‍ അയോധ്യ വിടുമ്പോള്‍ വീണ്ടും രാജ്യത്തിന്റെ പ്രഥമ സേവകനായി, മാതൃകയായി. ലങ്കയില്‍ പേടിച്ചരണ്ടിരുന്ന സീതാ ദേവിയുടെ മുന്നില്‍ അണിമയും മഹിമയും ഗരിമയും കാണിച്ച് രാമദൂതനായ ഹനുമാന്‍ ആത്മവിശ്വാസം നല്‍കിയതുപോലെ.

ഇതെല്ലാം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഈ കൊവിഡ് കാലത്തെ നിരാശയിലും പ്രതീക്ഷയും പ്രത്യാശയും നല്‍കലായിരുന്നു. ലോകത്തോട് ഇന്ത്യന്‍ ജനതയോട് മഹാസമ്മേളന വേദിയില്‍ സംവദിക്കുകയായിരുന്നു. പ്രധാനമന്ത്രി ഒരു പ്രമുഖ കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു. അല്ലാതെ ചിലര്‍ കൊച്ചു കണ്ണുകള്‍കൊണ്ട് കണ്ട ഇടുങ്ങിയ രാഷ്‌ട്രീയ നേട്ടത്തിന് ശ്രമിക്കുകയല്ലായിരുന്നു.

Tags: narendramodiAyodhyaരാമജന്മഭൂമി പൂജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.