Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാര്‍ധക്യത്തിലും സലോമനും ബേബിക്കും സ്വന്തം വീട് ഒരു സ്വപ്‌നം മാത്രം

2012ല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ വീട് വയ്‌ക്കാനായി പഞ്ചായത്തില്‍ നിന്നും എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു. ഓരോ ഘട്ടത്തിലെയും പണി പൂര്‍ത്തീകരിച്ചു കാണിച്ചെങ്കില്‍ മാത്രമേ അടുത്ത ഗഡു തുക കിട്ടുകയുള്ളു. വീടിന്റെ ലിന്റല്‍ മട്ടം വരെ ചെയ്യാനേ ഇവര്‍ക്ക് സാധിച്ചുള്ളൂ. ബാക്കി പണി പൂര്‍ത്തീകരിച്ചു കാണിക്കാത്തതിനാല്‍ അവസാന ഗഡു കിട്ടിയതുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 01:17 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: വാര്‍ധക്യത്തിലും സലോമനും ബേബിക്കും സ്വന്തമായി ഒരു വീടെന്നത് സ്വപ്‌നമായി അവശേഷിക്കുന്നു. പുല്ലമ്പാറ പഞ്ചായത്തില്‍ വാധ്യാരുകോണം ആറ്റുകാല്‍ വാര്‍ഡില്‍ സലോമനും (83)  ഭാര്യ ബേബി (75) ക്കുമാണ് വീടെന്നത് സ്വപ്‌നമാകുന്നത്. സലോമന്‍ മനോസിക രോഗിയും ബേബി ക്യാന്‍സര്‍ രോഗിയുമാണ്. വാര്‍ധക്യത്തിന്റെ അവശതയും ക്യാന്‍സര്‍ പിടിമുറുക്കിയ ശരീരത്തിന്റെ വേദനയെക്കാളും ബേബിയെ സങ്കടത്തില്‍ ആഴ്‌ത്തുന്നത് ജീവിതാവസാനമായിട്ടും ഭര്‍ത്താവിനെയും കൊണ്ട് ഒരു ദിവസംപോലും സ്വന്തം വീട്ടില്‍ തലചായ്‌ക്കാന്‍ പറ്റില്ലല്ലോ എന്ന ദുഃഖമാണ്. ഭര്‍ത്താവുമായി ചെറുമകളുടെ വീടിന്റെ തിണ്ണയില്‍ ആണ് പകല്‍ മുഴുവനും ഇവര്‍ കഴിച്ചുകൂട്ടുന്നത്.  

  2012ല്‍  ഭവനനിര്‍മാണ പദ്ധതിയില്‍ വീട് വയ്‌ക്കാനായി പഞ്ചായത്തില്‍ നിന്നും എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു. ഓരോ ഘട്ടത്തിലെയും  പണി പൂര്‍ത്തീകരിച്ചു കാണിച്ചെങ്കില്‍ മാത്രമേ അടുത്ത ഗഡു തുക കിട്ടുകയുള്ളു. വീടിന്റെ ലിന്റല്‍ മട്ടം വരെ ചെയ്യാനേ ഇവര്‍ക്ക് സാധിച്ചുള്ളൂ. ബാക്കി പണി പൂര്‍ത്തീകരിച്ചു കാണിക്കാത്തതിനാല്‍ അവസാന ഗഡു കിട്ടിയതുമില്ല.  

  വീട് റോഡ് സൈഡില്‍ അല്ലാത്തതിനാല്‍ കിട്ടിയതില്‍ ഏറെയും ചുമട്ട് കൂലിക്കായി. അതിനിടയില്‍ ഭര്‍ത്താവിന്റെ ചികിത്സ, സ്വന്തം ചികിത്സയ്‌ക്കാവശ്യമായ പരിശോധനകള്‍. ഇതൊക്കെ കൂലിവേലക്കാരിയായ ഈ വീട്ടമ്മയ്‌ക്ക് താങ്ങാന്‍ പറ്റുന്നതിനപ്പുറമായിരുന്നു. വാങ്ങിയ കടംപോലും തിരിച്ചുകൊടുക്കാന്‍ പറ്റാത്ത സ്ഥിതിയായി. കൂലിപ്പണിക്ക് പോകുന്ന മൂന്നു മക്കളും കുടുംബമായി വേറെയാണ് താമസം. അതില്‍ ഒരു മകന്‍ ഹൃദ്‌രോഗിയാണ്.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവരും ആയതിനാല്‍ മക്കള്‍ക്കും സഹായിക്കാന്‍ പറ്റിയില്ല. പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോള്‍ ബാക്കി പണി പൂര്‍ത്തീകരിച്ചു കാണിച്ചാല്‍ മാത്രമേ അവസാന ഗഡു അനുവദിക്കാനാകൂ എന്നറിയിച്ചു. അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ ഇവര്‍ക്കായില്ല. വീട് പുതുക്കിപ്പണിയുന്ന പദ്ധതിയില്‍ അപേക്ഷിച്ചപ്പോള്‍ അതിനു പത്തു വര്‍ഷം കഴിഞ്ഞാലേ കിട്ടൂ എന്ന് അധികാരികള്‍ പറഞ്ഞതായാണ് ഇവര്‍ പറയുന്നത്. വീടിന്റെ മുകള്‍വശം ഷീറ്റെങ്കിലും ഇട്ടു അവിടെ ഒരന്തിയെങ്കിലും തലചായ്‌ക്കാന്‍ സുമനസുകള്‍ സഹായിക്കണേ എന്ന് അപേക്ഷിക്കുകയാണ് ഇവര്‍. അക്കൗണ്ട് വിവരങ്ങള്‍: ടഛഘഛങഅച.അ മ/ര ിീ 88999869300, കളടര രീറല: ടആകച0007253, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തേമ്പാമൂട് ബ്രാഞ്ച്.

രജിത വെഞ്ഞാറമൂട്

Tags: houseoldage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.