Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്

മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക് ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട് മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്. ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Jul 24, 2020, 10:58 am IST
inKerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്. റാങ്ക് പട്ടികയില്‍ സിപിഎമ്മുകാരെയും അവരുടെ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റി. പിഎച്ച്ഡിയും മറ്റ് ഉന്നത യോഗ്യതയും ഉള്ളവരെ പൂര്‍ണമായും തഴഞ്ഞു.

മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക്  ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട്  മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്.  ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.  

2019 ഒക്‌ടോബര്‍ 30നാണ് വിജ്ഞാപനം വന്നത്. മൂന്നാം റാങ്കുകാരന്‍ പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഉള്‍പ്പടെയുള്ള അധിക യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കാന്‍ കഴിയൂ. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലാത്ത ഇരുവര്‍ക്കും റാങ്ക് പട്ടികയില്‍ ആദ്യം എത്താന്‍ പിഎച്ച്ഡിയുടെ വെയിറ്റേജ് മാര്‍ക്ക് നല്‍കി. ഉന്നത യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തിന് മാര്‍ക്ക് കുറച്ച് നല്‍കി റാങ്ക് പട്ടികയില്‍ ഇവരെ വളരെ പിന്നിലാക്കി.  

അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥിക്ക് അയാളുടെ വ്യക്തിത്വവും മറ്റും പരിഗണിച്ച് സുപ്രീം കോടതി വിധി പ്രകാരം 40 ശതമാനം മാര്‍ക്ക് നല്‍കണം. ഇവിടെ അതും പാലിച്ചില്ല. 60 മാര്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന യോഗ്യത അനുസരിച്ച് ലഭിക്കുന്നതാണ്.  

15 മാര്‍ക്ക് പിഎച്ച്ഡിക്കും, അഞ്ച് മാര്‍ക്ക് എംഫില്‍, നെറ്റ്, എംഎഡ്, സെറ്റ് തുടങ്ങിയ അധിക യോഗ്യതയ്‌ക്കും. ഓരോ വര്‍ഷത്തെ അധ്യാപന പരിചയത്തിന് ഒരു മാര്‍ക്ക് വച്ച് പരമാവധി അഞ്ച് മാര്‍ക്കും, അഭിമുഖത്തിന് 15 മാര്‍ക്കും നല്‍കണം. പക്ഷേ ഇവയൊന്നും അഭിമുഖത്തില്‍  ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ല. ഉന്നത യോഗ്യതയുള്ളവരെല്ലാം റാങ്ക് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. പ്രായപരിധി കഴിയാന്‍ പോകുന്നവരെപ്പോലും പരിഗണിച്ചില്ല.

Tags: travancore devaswom board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.