Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന വിലവര്‍ദ്ധന: സംസ്ഥാനം പണം പിടിച്ചുവാങ്ങുന്നത് കമ്മി കുറയ്‌ക്കാന്‍; പഴി കേന്ദ്രത്തിന്; കേരളം നികുതി കുറച്ചാല്‍ വില കുത്തനെ കുറയും

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 4, 2020, 05:50 pm IST
in Kerala

കൊച്ചി: ഇന്ധന  വില കൂടിയാല്‍ ലോട്ടറി അടിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക്. ചുളുവില്‍, കോടികള്‍ ഖജനാവില്‍ വന്ന് നിറയും. കുറ്റം മുഴുവന്‍ കേന്ദ്രത്തിനു മേല്‍ ചുമത്തുകയും ചെയ്യാം. കേന്ദ്രത്തിന് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം. ക്രൂഡ് ഓയിലിന്റെ വിലക്കുറവ്, ഡോളര്‍ നിരക്കിലുള്ള വില, ക്രൂഡ് ഓയില്‍ സംസ്‌ക്കരിച്ച് വാഹന ഇന്ധനമാക്കുന്ന കമ്പനികളുടെ പങ്ക്, നികുതി ഘടന, നികുതിപ്പണ ഉപയോഗം തുടങ്ങിയവയാണ് വില വര്‍ധനയ്‌ക്ക് കാരണം.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. 19 ലിറ്ററുള്ള ബാരലാണ് അളവുതോത്. ഇത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 10 രൂപ വരെ ചെലവാകും. ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ നാലു രൂപ വരെ. പുറമേ കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്. കേരളത്തില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) 34 ശതമാനമാണ്. കേന്ദ്രം ഒരു രൂപ ഇന്ധനത്തിന് വര്‍ധിപ്പിച്ചാല്‍ കേരളത്തിന് 33 പൈസ ലഭിക്കും. കേന്ദ്രത്തിന് ലഭിക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് മടക്കി നല്‍കണം.

2014-15 കാലത്ത് ഈ നികുതിവഴി സര്‍ക്കാരിന് കിട്ടിയത് 99,000 കോടിയാണ്. 2015-ല്‍ കേന്ദ്രം എക്സൈസ് നികുതി കൂട്ടിയപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം വരുമാനം 2.5 ലക്ഷം  കോടിയായി. ഈ വര്‍ധനക്കാലത്താണ് കേരളം 25 ശതമാനത്തില്‍നിന്ന് വാറ്റ് 34 ശതമാനമാക്കിയത്.

കേന്ദ്രം വികസനത്തിന്; സംസ്ഥാനം കമ്മി കുറയ്‌ക്കാന്‍

കേന്ദ്രം സമാഹരിക്കുന്ന നികുതിപ്പണത്തില്‍ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് തിരികെ കൊടുക്കും. മറ്റൊരു വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങളാണ്. ഇനിയൊരു വിഹിതം സ്വച്ഛ് ഭാരത്, റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കേന്ദ്ര പദ്ധതികളിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അതായത്, ഇന്ധനത്തിന്റേതുള്‍പ്പെടെ വിവിധ നികുതി വരുമാനങ്ങളിലൂടെ കിട്ടുന്ന പണം കേന്ദ്രം രാജ്യ വികസനത്തിന് ചെലവിടുന്നു. പക്ഷേ, വാറ്റ് വരുമാനം സംസ്ഥാനങ്ങള്‍ ധനക്കമ്മി കുറയ്‌ക്കാനാണ് കൂടുതലും വിനിയോഗിക്കുന്നത്.

പരസ്യമായി ഇന്ധന വിലവര്‍ധനയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ രഹസ്യമായി പിന്തുണയ്‌ക്കുകയാണ്. കാരണം കേരളത്തിലെ കാര്യം നോക്കിയാല്‍ ഒരു രൂപ കൂടുമ്പോള്‍ അധ്വാനമൊന്നുമില്ലാതെ 33 പൈസ കിട്ടുന്നു. ശരാശരി 12,000 കോടി രൂപയാണ് വര്‍ഷം കേരളത്തിന് ഇങ്ങനെ കിട്ടുന്നത്. സംസ്ഥാന നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 81 രൂപ എന്ന ഇന്നത്തെ വില 60 രൂപയാക്കാം.

Tags: keralapriceസംസ്ഥാനtax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.