Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമൂഹവ്യാപനം സര്‍ക്കാരിന്റെ വീഴ്ച; ദുരിതത്തിലായത് ജനങ്ങള്‍

ഏപ്രില്‍ 28 നാണ് കൊറോണ സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്. സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:43 pm IST
in Thiruvananthapuram

പേട്ട: കൊറോണ സമൂഹവ്യാപനത്തിന് തുടക്കമിട്ടതോടെ സര്‍ക്കാരിന്റെ നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും അനുവദിക്കാത്തവിധം നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോള്‍ സമൂഹവ്യാപനം സര്‍ക്കാരിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കുമുണ്ടായ വീഴ്ചയാണെന്നതാണ് വസ്തുത.

 ഏപ്രില്‍ 28 നാണ് കൊറോണ  സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്.  സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പ്രവാസികളെ നാട്ടിലെത്തിച്ചതോടെ രോഗം സാമൂഹികമായി പടരുകയായിരുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വ്യവസ്ഥയനുസ്സരിച്ച് നല്‍കേണ്ട നിരീക്ഷണ വീഴ്ചയാണ് രോഗം പടരുന്നതിന് സാധ്യതയൊരുക്കിയത്. 14 ദിവസത്തെ നിരീക്ഷണത്തിന് പകരം ഏഴ് ദിവസം നിരീക്ഷണം നടത്തി സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുന്ന സാഹചര്യമാണുണ്ടായത്. മാത്രവുമല്ല സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാകാന്‍ സാഹചര്യമുണ്ടെന്ന് അറിയിക്കുന്നവരെ അവരുടെ വീട്ടിലേക്ക്  വിടുകയും ചെയ്തു.  ഇങ്ങനെ വിട്ടവരില്‍ പലരും രോഗബാധിതരായിയെന്നതും ശ്രദ്ധേയമാണ്. മുട്ടത്തറ സ്വദേശി ഇതിനുദാഹരണമാണ്.

  കൊറോണ ബാധിതനായി മരിച്ച മുന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേശന്റെ മരണവും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്. കൃത്യമായ രോഗപരിശോധന നടത്താത്തതുകാരണം ഇയാളുടെ  ബന്ധുക്കളുള്‍പ്പെടെ അനവധി പേരാണ് നിരീക്ഷണത്തിലേക്ക് മാറിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തവരുടെ പട്ടികയുണ്ടെന്നതും വസ്തുതയാണ്. പാര്‍ട്ടിക്കാരനായതുകൊണ്ടു മാത്രം ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറംലോകമറിഞ്ഞില്ല. ചെന്നൈയില്‍  നിന്നെത്തിയ രോഗബാധിതനായ  കൈതമുക്ക്  സ്വദേശിയെ പിടികൂടി ആശുപത്രിയിലെത്തിച്ചുവെന്ന പ്രചാരണവും പൊള്ളയായിരുന്നു.  ഇയാള്‍  കൊറോണ  ബാധിച്ച് മരിച്ച രമേശന്റെ സമീപവാസിയായിരുന്നു. ഇയാള്‍ ഖത്തറില്‍ നിന്നും ചെന്നൈയിലെത്തി കൊറോണയെ തുടര്‍ന്ന് ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും രോഗം ഭേദമാകാതെ വീട്ടില്‍ നിരീക്ഷണത്തിലാകാമെന്ന് കാണിച്ച് ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലെത്തുകയായിരുന്നു. വിമാനമാര്‍ഗം എത്തിയ ഇയാള്‍ രോഗവിവരം വിമാനത്താവളത്തില്‍ അറിയിക്കാതെ വഞ്ചിയൂരിലെ വീട്ടിലെ സഹോദരങ്ങളുമായും മറ്റ് ബന്ധുക്കളുള്‍പ്പെടെയുള്ളവരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായിട്ടാണ് വിവരം.  കുടുംബപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ  ഇയാള്‍ക്ക് രോഗാവസ്ഥ ഉണ്ടായിരിക്കെ  വിമാനമാര്‍ഗം എങ്ങനെ തിരുവനന്തപുരത്ത് എത്താന്‍ സാധിച്ചുവെന്നതും ഇതിനുള്ള സര്‍ക്കാരിന്റെ  അനുമതി എങ്ങനെ ലഭിച്ചുവെന്നതും ദുരൂഹമാണ്.

Tags: തിരുവനന്തപുരംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.