Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുതലും സ്‌നേഹവും വാക്കുകളില്‍ മാത്രം; പ്രവാസികള്‍ക്ക് വാഹന സൗകര്യവുമില്ല; സര്‍ക്കാരിന്റെ കൊറോണ ഏകോപനവും പരാജയം

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറഞ്ഞു. ടാക്‌സികളിലും ഓട്ടോകളിലുമാണ് കൂടുതല്‍ ആളുകളും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 05:22 pm IST
in Kerala

ആലപ്പുഴ: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവര്‍ക്ക് സ്വന്തംവീടുകള്‍ ഉള്‍പ്പെടെയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെത്താന്‍ വാഹനം ലഭ്യമാക്കുന്നില്ല. രോഗവ്യാപന സാധ്യത കൂടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവര്‍ വീട്ടിലോ, മറ്റു കേന്ദ്രങ്ങളിലോ ക്വാറന്റൈനില്‍ പോകുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷണവും നടക്കുന്നില്ല.

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറഞ്ഞു. ടാക്‌സികളിലും ഓട്ടോകളിലുമാണ് കൂടുതല്‍ ആളുകളും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

അന്യനാടുകളില്‍നിന്ന് എത്തുന്നവര്‍ സഞ്ചരിക്കുന്ന വാഹനം അണുനശീകരണം നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല. പിന്നീട്, ഈ വാഹനത്തില്‍ കയറുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. വാഹനം ഓടിക്കുന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണെങ്കിലും ഇതും കൃത്യമായി പാലിക്കപ്പെടാറില്ല. ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതും ദുഷ്‌കരമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗതാഗതസംവിധാനം കൃത്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് സഹായം ആവശ്യപ്പെട്ട് ആലപ്പുഴ കളക്‌ട്രേറ്റിലെത്തിയത് പരിഭ്രാന്തി പരത്തി. പിന്നീട് കളക്‌ട്രേറ്റിന്റെ ഗേറ്റ് പൂട്ടി അണുനശീകരണം നടത്തി. ബെംഗളൂരുവില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതാണ് ഹരിപ്പാട് സ്വദേശിയായ യുവാവ്. അവിടെനിന്ന് ടാക്‌സിയില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ടാക്‌സി കളക്ടറേറ്റ് വരെയാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ ഇറങ്ങിയശേഷം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വിളിച്ചപ്പോള്‍ മുറികള്‍ ഒഴിവില്ലെന്നും ശുചീകരണം നടത്താനുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് കളക്‌ട്രേറ്റിലെത്തുകയായിരുന്നു.

ജീവനക്കാര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ച് ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കളക്‌ട്രേറ്റ് വളപ്പിലുണ്ടായിരുന്ന എല്ലാവരെയും മാറ്റി ഗേറ്റ് അടച്ചുപൂട്ടി. അഗ്‌നിരക്ഷാസേന എത്തി അണുനശീകരണവും നടത്തിയതിന് ശേഷമാണ് കവാടം തുറന്നത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.