Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോപ്പിയടി ആരോപണം; അഞ്ജുവിന്റെ ആത്മഹത്യ, കോളേജിന് തെറ്റുപറ്റിയെന്ന് വൈസ് ചാന്‍സലര്‍

പരീക്ഷാ ഹാളില്‍ ഇരുത്തി കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതായി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന് സമര്‍പ്പിച്ചു. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ പരീക്ഷാഹാളില്‍ ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാലയ്‌ക്ക് കൈമാറേണ്ടതിന് പകരം പുറത്ത് വിട്ടത് ചട്ടലംഘനമാണെന്നും വി.സി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 04:53 pm IST
in Kerala
അഞ്ജു, പിതാവ് ഷാജി

അഞ്ജു, പിതാവ് ഷാജി

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജു പി. ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് ഉപസമിതിയും പെണ്‍കുട്ടി പരീക്ഷ എഴുതിയ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിനെതിരെ രംഗത്ത്. പരീക്ഷാ ഹാളില്‍ ഇരുത്തി കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതായി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന് സമര്‍പ്പിച്ചു. 

കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ പരീക്ഷാഹാളില്‍ ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാലയ്‌ക്ക് കൈമാറേണ്ടതിന് പകരം പുറത്ത് വിട്ടത് ചട്ടലംഘനമാണെന്നും വി.സി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് മാനസികപീഡനം ഉണ്ടായാതായി സര്‍വകലാശാല റിപ്പോര്‍ട്ട് കൈമാറിയാല്‍ കോളേജ് അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. 

പരീക്ഷക്കിടെ  ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍  വിദ്യാര്‍ത്ഥിയെ പിന്നെ സര്‍വകലാശാല ഹാളില്‍ ഇരുത്തരുതെന്നാണ് ചട്ടം.എന്നാല്‍ ഈ ചട്ടം കോളേജ് ലംഘിച്ചതായിട്ടാണ് ഉപസമിതിയുടെ കണ്ടെത്തല്‍. ഒരു മണിക്കൂര്‍ പരീക്ഷഹാളില്‍ ഇരുത്തിയത് കുട്ടിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകാമെന്നും സമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ക്ക് തെറ്റ് പറ്റിയതായി വൈസ് ചാന്‍സലറും സമ്മതിക്കുന്നു.പരീക്ഷാഹാളിലെ ദൃശ്യങ്ങള്‍ ആദ്യം കൈമാറേണ്ടത് സര്‍വകലാശാലയ്‌ക്കാണ്. എന്നാല്‍ കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടുകയായിരുന്നു.

എന്നാല്‍ പരീക്ഷാഹാളിലെ ദൃശ്യങ്ങള്‍ രഹസ്യമായി വയ്‌ക്കേണ്ടതാണെന്നാണ് സര്‍വകലാശാല ചട്ടങ്ങള്‍ പറയുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ കൂടുതല്‍ സൗഹൃദമാകണമെന്നും ഇ്ത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യണം.സര്‍വകലാശാല പരീക്ഷകള്‍ക്ക്  ഹാള്‍ടിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും ഇലക്ട്രോണിക് മീഡിയയിലൂടെ ഇത് ചെയ്യാമെന്നും വൈസ് ചാന്‍ലര്‍ പറഞ്ഞു.

Tags: suicideവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.