Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘എത്രയോ ഖാസിമാര്‍ വന്നിരിക്കുന്നു, എത്രയോപേര്‍ പോയി’; ഭീകരന്‍ ഏത് പേരില്‍ വന്നാലും സൈന്യം അടിച്ചമര്‍ത്തും, താക്കീത് നല്‍കി ലഫ്റ്റനന്റ് ജനറല്‍

ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്‌സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്‌കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന്‍ പോസ്റ്റിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 11:56 am IST
in Defence

ന്യൂദല്‍ഹി : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ തലവനെ നിയമിച്ചതില്‍ താക്കീത് നല്‍കി ലഫ്റ്റനന്റ് ജനറല്‍ ജെ.കെ.എസ് ധില്ലന്‍. എത്രയോ ഖാസിമാര്‍ വന്നിട്ടുണ്ട്, എത്രയോപേര്‍ പോയിട്ടുണ്ട്. എന്നായിരുന്നു ധില്ലന്റെ എഫ്ബി പോസ്റ്റ്. ഭീകരര്‍ ഏത് പേരില്‍ വന്നാലും സൈന്യം അവരെ അടിച്ചമര്‍ത്തുവെന്നും ലഫ്റ്റനന്റ് ജനറല്‍ ഇതിലൂടെ താക്കീത് നല്‍കി.  

കുറേ വര്‍ഷങ്ങളായി ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വരുന്നവരെ കണ്ടെത്തി ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്‌സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്‌കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന്‍ പോസ്റ്റിട്ടിരിക്കുന്നത്.  

കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായ്‌ക്കുവിനെ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ നടന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സിലില്‍ യോഗം ചേരുകയും പുതിയ തലവനെ നിയമിക്കുകയുമായിരുന്നു. 26 കാരനായ സൈഫുള്ള മിര്‍ അഖ ഖാസി ഹൈദറാണ് പുതിയ ഹിസ്ബുള്‍ തലവന്‍. ഇതിന് പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഡെപ്യൂട്ടി കമാന്‍ഡറായി സഫറുള്‍ ഇസ്ലാമിനെയും സൈനിക ഉപദേഷ്ടാവായി താരിഖ് ഭായി എന്ന ഭീകരനെയും നിയോഗിച്ചിട്ടുണ്ട്.  പാക് അധീന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലീം ഹാസ്മിയാണ് ഇക്കാര്യം അറിയിച്ചത്.  

എ കാറ്റഗറി ഭീകരരുടെ കൂട്ടത്തില്‍പ്പെട്ട ഖാസി ഹൈദര്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. മുസൈബ്, ഡോക്ടര്‍ സൈഫ് എന്നീ പേരുകളിലും ഇയാള്‍ പുറമേ അറിയപ്പെടുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്ന ഭീകരരെ പരിചരിച്ചതിലൂടെയാണ് ഖാസി ഹൈദറിന് ഡോക്ടര്‍ സൈഫ് എ പേര് ലഭിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം.

Tags: armyappointmentജെ.കെ.എസ് ധില്ലന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.