Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ അഭയാർത്ഥികള്‍ക്കായി പാക് അധീന കശ്മീരിലെ നിയമസഭയില്‍ മാറ്റിവെച്ചിരുന്ന 12 സംവരണ സീറ്റുകള്‍ നിർത്തലാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വൻ സംഘർഷത്തിന് പെട്ടെന്നുള്ള കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 12:34 am IST
in India

കശ്മീര്‍: വരാനിരിക്കുന്ന ജൂലൈ 27-ന് പാക് അധീന കശ്മീരില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനാ ഭേദഗതികള്‍ ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജനകീയ സമരം ഇപ്പോള്‍ പാക് ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിാത്ത വിധം വളര്‍ന്നു. പാകിസ്താൻ സൈന്യം കടുത്ത അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഇതുവരെ 20-ഓളം പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവിധ സംഘടനകളുടെ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലാണ് ഈ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ അഭയാർത്ഥികള്‍ക്കായി പാക് അധീന കശ്മീരിലെ നിയമസഭയില്‍ മാറ്റിവെച്ചിരുന്ന 12 സംവരണ സീറ്റുകള്‍ നിർത്തലാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വൻ സംഘർഷത്തിന് പെട്ടെന്നുള്ള കാരണമായത്. 38 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഇസ്‌ലാമാബാദിന് സമർപ്പിച്ച സമിതി, നടപടിയെടുക്കാനായി ജൂണ്‍ 23 വരെയാണ് സമയം അനുവദിച്ചത്. ഈ സമയം അവസാനിച്ചതോടെ സമരം കൂടുതല്‍ അക്രമാസക്തമാകുമെന്ന് കരുതുന്നു. ഇനി റാവലാകോട്ടില്‍ നിന്ന് ഭരണസിരാകേന്ദ്രമായ മുസാഫറാബാദിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെ അണിനിരത്തി വൻ മാർച്ച്‌ നടത്തുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.

‘കഴിഞ്ഞ എഴുപത് വർഷമായി നിങ്ങള്‍ ഇവിടെ എന്ത് പൂക്കളാണ് നട്ടുപിടിപ്പിച്ചത്? ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികളാണെന്ന് ആരോപിക്കുന്ന നിങ്ങള്‍, ഇത്രയും കാലം ഈ പ്രദേശം ഭരിച്ചിട്ട് ഇവിടെയുള്ള ജനങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നല്‍കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?’ എന്ന് സമരസമിതി കടുത്ത ഭാഷയില്‍ പാക് നേതൃത്വത്തോട് ചോദിച്ചു

പ്രക്ഷോഭം ഭയന്ന് മേഖലയില്‍ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിനെയെല്ലാം കാറ്റില്‍പ്പറത്തി സ്ത്രീകളും വിദ്യാർത്ഥികളും കുട്ടികളുമാണ് ഇപ്പോള്‍ സമരത്തിന്റെ മുൻനിരയിലുള്ളത്.
റാവലാകോട്ട് ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ തടിച്ചുകൂടി.
റാവലാകോട്ടിലെ ഈദ്ഗാ ഗ്രൗണ്ടില്‍ കഴിഞ്ഞ 14 ദിവസമായി തുടരുന്ന വൻ ജനകീയ ധർണ്ണയില്‍ ഇതുവരെ എഴുപതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.

സുധ്നോതി ജില്ലയിലെ തരാർ ഖേലില്‍ സ്കൂള്‍ കുട്ടികള്‍ കൂട്ടത്തോടെ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടി പാക് സൈന്യത്തിനെതിരെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചു. മാൻധോളില്‍ ഡസൻകണക്കിന് സ്ത്രീകളാണ് പാകിസ്താന്റെ രാഷ്‌ട്രീയ-സൈനിക മേധാവിത്വത്തെ അപലപിച്ചും സ്വാതന്ത്ര്യം പ്രഖ്യാപിച്ചും തെരുവിലിറങ്ങിയത്. റാവലാകോട്ടിലെ പ്രധാന സമരവേദിയില്‍ ‘പാക് സൈന്യമേ പുറത്തുപോകൂ’, ‘ഞങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ വേണം’, ‘സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കൂ’ എന്നീ പ്ലക്കാർഡുകള്‍ ഏന്തിയാണ് കുട്ടികള്‍ പ്രതിഷേധിക്കുന്നത്.

Tags: pakistanpak occupied kashmirPOKLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.