Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

സേനയുടെ പ്രതിബദ്ധത ഏതെങ്കിലും വ്യക്തിയോടോ രാഷ്‌ട്രീയത്തോടോ അല്ല, അത് ഈ രാഷ്‌ട്രത്തോടാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 11:06 pm IST
inIndia

ന്യൂദല്‍ഹി: 93000 പാകിസ്ഥാന്‍ പട്ടാളക്കാര്‍ 1971ലെ യുദ്ധത്തില്‍ കീഴടങ്ങിയതിന് പിന്നില്‍ ഇന്ത്യയ്‌ക്ക് വേണ്ടി യുദ്ധം നയിച്ച ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെ യുദ്ധതന്ത്രങ്ങളാണ്. ഉടനെ യുദ്ധം തുടങ്ങാന്‍ പറഞ്ഞ ഇന്ദിരാഗാന്ധിയോട് അത് വേണ്ടെന്നും സാവധാനം യുദ്ധവം തുടങ്ങിയാല്‍ മതിയെന്നുമാണ് മനേക് ഷാ പറഞ്ഞത്.

കാത്ത് കാത്തിരുന്ന് മഞ്ഞ് കാലത്താണ് ഇന്ത്യ യുദ്ധം തുടങ്ങിയത്. വെറും 13 ദിവസത്തിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനെ അന്ന് കീഴടക്കി. പക്ഷെ അതേ മനേക്ഷാ പിന്നീട് ഇന്ദിരാഗാന്ധിയുടെ ശത്രുവായി. അതിന് കരാണം ഈ യുദ്ധത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയം തമ്മില്‍ ഒപ്പുവെച്ച കരാറാണ്. ഇതില്‍ ഇന്ത്യ്‌ക്ക് വേണ്ടത്ര നഷ്ടപരിഹാരം ഇന്ത്യ വാങ്ങിയെടുത്തില്ല എന്ന പരാതി മനേക് ഷായ്‌ക്കുണ്ടായിരുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയെ മാനിക്കുമെന്ന സുള്‍ഫീക്കര്‍ അലി ഭൂട്ടോയുടെ പ്രസ്താവന ഇന്ദിരാഗാന്ധി സ്വീകരിച്ചു. ഇക്കാര്യം രേഖാമൂലം എഴുതി ഒപ്പിടണമെന്ന അഭിപ്രായക്കാരനായിരുന്നു മനേക് ഷാ. രേഖ ഇല്ലാത്തതുകൊണ്ടാണ് പിന്നീടും കശ്മീരിലേക്ക് പാകിസ്ഥാന്‍ അതിക്രമിച്ച് കടന്നുകൊണ്ടിരിക്കുന്നത്.

യുദ്ധത്തില്‍ പത്ത് ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്നു. ഇവരെ തിരിച്ചയയ്‌ക്കാന്‍ മനേക് ഷാ ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചിരുന്നു. ഇങ്ങിനെ ഷിംല കരാറില്‍ ഇന്ദിരാഗാന്ധിയെ ചോദ്യം ചെയ്തതിനാല്‍ ഫീൽഡ് മാർഷൽ മനേക്ഷാ പിന്നീടുള്ള നാളുകളിലെല്ലാം അവഗണന നേരിട്ടു.
:
ഫീൽഡ് മാർഷൽ പദവി എന്നാൽ മരണം വരെ സർവീസിലുള്ള വ്യക്തി എന്നാണ് അർത്ഥം. അദ്ദേഹത്തിന് ശമ്പളത്തിന് അർഹതയുണ്ട്. എന്നാൽ ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി സത്യം വിളിച്ചുപറഞ്ഞതിന് മനേക്ഷാ വേട്ടയാടപ്പെട്ടു.

ഷിംല എഗ്രിമെൻ്റ് സൈൻ ചെയ്തത് ഒരു Sell Out ആണെന്ന് ഇന്ദിര ഗാന്ധിയുടെ മുഖത്ത് നോക്കി പറയുകയും
” You lost Everything ” എന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തതിന് പ്രതികാരം എന്നവണ്ണം ശമ്പളം കൊടുത്തില്ല, പെൻഷൻ മാത്രം അനുവദിച്ചു.

മനേക്ഷാ മരണശയ്യയിൽ കിടക്കുമ്പോൾ ഡോ. എ.പി.ജെ അബ്ദുൽ കലാം എന്ന രാഷ്‌ട്രപതി മനേക്ഷായെ സന്ദർശിച്ചു. “എന്തെങ്കിലും ആവശ്യമുണ്ടോ?” എന്ന് ചോദിച്ച കലാമിനോട് മനേക്ഷാ പറഞ്ഞു: “സാർ, എനിക്ക് ഇന്നുവരെ ഫീൽഡ് മാർഷലിന്റെ ശമ്പളം ലഭിച്ചിട്ടില്ല.”

നടുങ്ങിപ്പോയ കലാം തിരിച്ചുപോയി മൂന്നാം ദിവസം 1 കോടി 30 ലക്ഷം രൂപയുടെ ചെക്ക് എത്തിച്ചു. എന്നാൽ ആ തുക മനേക്ഷാ സ്വന്തം ആവശ്യത്തിന് എടുത്തില്ല, അത് മുഴുവൻ ആർമി വെൽഫെയർ ഫണ്ടിലേക്ക് തിരിച്ചുനൽകി.

2008-ൽ മനേക്ഷാ അന്തരിച്ചപ്പോൾ അന്നത്തെ സോണിയാഗാന്ധി ചരടുവലിച്ച മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ ഇന്ദിരാഗാന്ധി തുടങ്ങിവെച്ച പ്രതികാരം തുടര്‍ന്നു. ഒരു ക്യാബിനറ്റ് മന്ത്രിയോ, മൂന്ന് സേനാ തലവന്മാരോ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. 1971-ൽ നമുക്ക് വിജയം നേടിത്തന്ന ഹീറോയോട് കാണിച്ച നന്ദികേട്!

“ഇതൊന്നും ഇന്ത്യൻ സേന മറന്നിട്ടില്ല. മറക്കില്ല. കാരണം സേനയുടെ പ്രതിബദ്ധത ഏതെങ്കിലും വ്യക്തിയോടോ രാഷ്‌ട്രീയത്തോടോ അല്ല, അത് ഈ രാഷ്‌ട്രത്തോടാണ്!”
അവർ ജീവിക്കുന്നത് മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ്:
നാം (പേര്)
നമക് (ഉപ്പ്/കൂറ്)
നിഷാൻ (പതാക)

Tags: Indira GandhiLatest newsBangladesh WarIndia Pak war1971 warManekshawShima agreement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.