Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണമെല്ലാം പാര്‍ട്ടി ഫണ്ടിലേക്ക് : കമ്മ്യൂണിറ്റി കിച്ചന്‍ എല്ലായിടത്തും ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്. ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 11:36 am IST
in Thrissur

തൃശൂര്‍ : കൊറോണ പ്രതിരോധ ലോക്ക് ഡൗണിന്റെ ഭാഗമായി തുറന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’ ആയി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മ്യൂണിറ്റി കിച്ചനുകളും സിപിഎം നിയന്ത്രണത്തില്‍.  രാഷ്‌ട്രീയ കളികള്‍ക്കും നേട്ടത്തിനുമായി ഇവയെ ഉപയോഗിച്ച് വല്യേട്ടന്‍ ചമയുകയാണ് സിപിഎം. പാര്‍ട്ടി ഫണ്ട് ഉണ്ടാക്കുന്നത്തിനുള്ള മാര്‍ഗമായാണ് കിച്ചണിനെ സിപിഎം കാണുന്നത്.  

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്.  ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.  

ജില്ലയില്‍ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി നിരവധി കമ്മ്യൂണിറ്റി കിച്ചന്‍ തുറന്നിട്ടുണ്ട്. എല്ലായിടത്തും മേല്‍നോട്ടം സിപിഎം നേതാക്കളും അണികളുമാണ് . തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മുഖം നോക്കി ആണ് എല്ലാ കിച്ചണില്‍ നിന്ന് ഭക്ഷണം വിതരണം ചെയുന്നത്.  

എല്ലായിടത്തും പ്രതിപക്ഷത്തെ കിച്ചണിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സഹകരിപ്പിക്കുന്നില്ല. എല്ലാ കിച്ചനുകളും സിപിഎം കയ്യടക്കി വെച്ചിരിക്കുകയാണ് . എല്ലായിടത്തും മറ്റു പാര്‍ട്ടി പ്രവര്‍ത്തരെ ഇവിടേക്ക് സിപിഎം അടുപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും കിച്ചണിനു  പകരം സിപിഎമ്മിനു കീഴിലുള്ള സംഘടനകളിലേക്ക് ആണ് പണം എത്തുന്നത് . ഇതിനാല്‍ ആവശ്യത്തിനു പണം ഇല്ലാത്ത കാരണം പല കിച്ചണുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

തനത് ഫണ്ടിനു പുറമേ പ്‌ളാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ലഭിക്കുന്നില്ല എന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പരാതിപ്പെടുന്നത്.  

 സിപിഎം ഭരിക്കുന്ന വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും സംഘടനകള്‍ക്ക് പണം  ലഭിക്കുന്നുണ്ട്.  എല്ലാം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് ആണ് പോകുന്നത്. ലക്ഷങ്ങള്‍ ഇങ്ങനെ സിപിഎം ഫണ്ടിലേക്ക്  ഇതിനകം ലഭിച്ചു കഴിഞ്ഞു. സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ 5 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പ്രതിദിനം 1800 പേര്‍ക്കുള്ള ഭക്ഷണം ആണ് ഇവിടെ തയ്യാറാക്കുന്നത്.  വലിയാലുക്കലില്‍  കുടുംബശ്രീയുടെ കിച്ചനും ഉണ്ട്. 20 രൂപയാണ് ഊണിനു വില. പാഴ്‌സല്‍ ആയി എത്തിന്നതിനു 25 രൂപ.  

കോര്‍പറേഷനു കീഴിലുള്ള വിവിധ ക്യാമ്പുകളില്‍ 600ഓളം പേര്‍ കഴിയുന്നുണ്ട്. ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍,  അയ്യന്തോള്‍ ഗവ. സ്‌കൂള്‍,  വില്‍വട്ടം ഗവ. സ്‌കൂള്‍,  തൃശൂര്‍ മോഡല്‍ ബോയ്‌സ്,  മോഡല്‍ ഗേള്‍സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ആണ് ക്യാമ്പ്. രാവിലെ പുട്ട്,  ഇഡലി,  ദോശ എന്നിവയാണ്  നല്‍കുക. ചിലയിടത്തു കഞ്ഞിയാണ്. ഉച്ചക്ക് എല്ലായിടത്തും ഊണ്. സാമ്പാര്‍,  ഉപ്പേരി, അച്ചാര്‍ എന്നിവ കറികള്‍. രാത്രിയില്‍ ചിലപ്പോള്‍ ക്യാമ്പില്‍ ചപ്പാത്തി ആണ് നല്‍കുന്നത്.  

5 ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ ചെലവു വന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.  എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എല്ലാ ദിവസവും വിവിധ സംഘടനകളും വ്യക്തികളും അരിയും പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കാളും സംഭാവനയായി നല്‍കുന്നുണ്ട്.  ഇതിനാല്‍ കോര്‍പറേഷന്‍ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ട ആവശ്യം വരുന്നില്ല. ഇതിനു പുറമെ സാമ്പത്തിക സഹായവും പ്രമുഖ വ്യക്തികള്‍ നല്‍കുന്നുണ്ട്. പലരും വന്‍ തുകയാണ് സംഭാവനയായി നല്‍കുന്നത് . അതിനാല്‍ കോര്‍പറേഷനിലും കമ്മ്യൂണിറ്റി കിച്ചന്‍ ഇപ്പോള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചന്‍’ തന്നെയാണ്.

Tags: cpmcommunity kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.