Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപകരുടെ ശമ്പളത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ ”കടുംവെട്ട്”

പിന്നീട് സെന്‍സസ് ജോലി ചെയ്ത അധ്യാപകര്‍ക്ക് പരമാവധി 16 ദിവസത്തെ ഡ്യൂട്ടിയേ അനുവദിക്കാവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Mar 14, 2020, 09:03 am IST
in Kerala

കൊല്ലം: കഴിഞ്ഞ സെന്‍സസ് വിവരശേഖരണത്തിന് രംഗത്തിറങ്ങിയ അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ഈ മാസം നിശ്ചിത തുക തിരിച്ചുപിടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 45,000 അധ്യാപകര്‍ക്കാണ് പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ പണം ഈടാക്കാനുള്ള നീക്കം അധ്യാപകരില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവധിദിനങ്ങള്‍ പോലും കാര്യമാക്കാതെ 48 ദിവസം വരെ ജോലിയില്‍ മുഴുകിയിരുന്ന അധ്യാപകര്‍ക്ക് രണ്ടു ദിവസത്തിന് ഒരു ദിവസം എന്ന കണക്കിലാണ് വേതനം നിശ്ചയിച്ചത്. ഇതനുസരിച്ച് 24 ദിവസത്തെ വേതനം അധ്യാപകര്‍ക്ക് ലഭിച്ചു. 2010 ഏപ്രില്‍-മെയ് മാസങ്ങളിലാണ് സെന്‍സസ് വിവരശേഖരണം നടത്തിയത്. ഇതിന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ സെന്‍സസിനൊപ്പം എന്‍പിആര്‍ (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) വിവരശേഖരണവും നടത്തി. അവധിക്കാലത്ത് 48 ദിവസം വരെ ജോലി ചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ വരെ ലീവ് സറണ്ടര്‍ ആനുകൂല്യവും ലഭിച്ചു.

പിന്നീട് സെന്‍സസ് ജോലി ചെയ്ത അധ്യാപകര്‍ക്ക് പരമാവധി 16 ദിവസത്തെ ഡ്യൂട്ടിയേ അനുവദിക്കാവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം അധ്യാപകര്‍ക്ക് എട്ട് ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യമേ നല്‍കാനാകൂ എന്നും അധികമായി നല്‍കിയ ആനുകൂല്യം തിരിച്ചുപിടിക്കണമെന്നും 2013ല്‍ അക്കൗണ്ടന്റ് ജനറല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അധ്യാപകര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് അധ്യാപക സംഘടനാ നേതാക്കള്‍ സംയുക്തമായി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി, നടപടി നിര്‍ത്തിവയ്‌പ്പിച്ചു.  

ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പൊടുന്നനെ നിലപാട്മാറ്റി. ഇതിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയും കാരണമാണ്. ഭരണപക്ഷ അനുകൂല സംഘടനകളിലെ അധ്യാപകര്‍ പോലും സാലറി ചലഞ്ചിന്റെ പേരില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ അന്യായമായ ധനസമാഹരണം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പോസ്റ്റല്‍ വോട്ടുകളിലുണ്ടായത് വന്‍ചോര്‍ച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അധ്യാപകരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ആനുകൂല്യം തിരിച്ചുപിടിക്കല്‍ വേഗത്തിലാക്കിയതെന്ന  വിമര്‍ശനവും ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.