Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കും പിത്തളയും ഓടും ലേലത്തിന്

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Feb 18, 2020, 03:06 pm IST
in Kerala

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ അധിക സ്വര്‍ണവും  വെള്ളിയും ബോണ്ടുകളാക്കുന്നു. ഇതിനൊപ്പം പിത്തള, ഓട്,  ചെമ്പ് സാമഗ്രികളുടെ കണക്കെടുത്ത് അടിയന്തരമായി ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.  

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബോണ്ടില്‍ നിക്ഷേപിക്കുന്നതോടെ ഉരുപ്പടികള്‍ സുരക്ഷിതമാകുമെന്നും ബോര്‍ഡിന് വരുമാനം ഉറപ്പാണെന്നും പറയുന്നു. നടപടികളുടെ ഭാഗമായി ശബരിമല ദേവസ്വത്തിലെ മുദ്രപ്പൊതികള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ചേര്‍ന്നും ബാക്കി ദേവസ്വങ്ങളിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ളവ അതാത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരും ചേര്‍ന്നും തരംതിരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് ബോര്‍ഡ് സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശം. ക്ഷേത്രവരുമാന പഠനസമിതിയുടെ ഡിസംബര്‍ 30ലെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ ദേവസ്വങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ള ചെമ്പ്, പിത്തള, ഓട് സാമഗ്രികള്‍ ശരിയായി സംരക്ഷിക്കാന്‍പോലും കഴിയാതെ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. ഇതു ലേലം ചെയ്തുനല്‍കാന്‍ നേരത്തേ നടപടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. ചെട്ടികുളങ്ങര, മലയാലപ്പുഴ, ശാര്‍ക്കര ദേവസ്വങ്ങളില്‍ ഊട്ടുപുരകളിലും ക്യാമ്പ് ഷെഡിലെ മുറികളിലുമാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇതുകാരണം ഭക്തര്‍ക്കായി നിര്‍മിച്ച ഊട്ടുപുരകളും മുറികളും വാടകയ്‌ക്ക് നല്‍കാന്‍ കഴിയുന്നില്ല. വന്‍തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഉപയോഗമില്ലാത്ത ഇത്തരം വസ്തുക്കള്‍ ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ നിത്യോപയോഗത്തിനും ഉത്സവത്തിനും ആട്ടവിശേഷത്തിനും ഉപയോഗിക്കുന്ന പിത്തള, ഓട്, ചെമ്പു വകകള്‍ ഒഴിവാക്കി ബാക്കിയുള്ളവയുടെ കണക്കെടുക്കണം. ഇവ അതത് ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാരുടെ ചുമതലയില്‍ വരവുചെലവ് കണക്ക് അടിസ്ഥാനത്തില്‍ തൂക്കി ബലമുള്ള ചാക്കിലാക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഈ മാസം തന്നെ ഓരോ വകകളുടെയും വിശദവിവരം അറിയിക്കണമെന്ന് ദേവസ്വംബോര്‍ഡ് സെക്രട്ടറി നിര്‍ദേശിച്ചു.  

ഓരോ ഗ്രൂപ്പിലുമുള്ള നടവരവ് സാധനങ്ങള്‍ പ്രത്യേകമായി ഫിനാന്‍സ് കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര ലേലം ചെയ്താകണം മുതല്‍കൂട്ടേണ്ടത്. ഓരോ ആഴ്ചയും നടവരവ് സാധനങ്ങള്‍ തരംതിരിച്ച് ഉപയോഗമില്ലാത്തവ അപ്പപ്പോള്‍ ലേലം ചെയ്യാനും നിര്‍ദേശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.