Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീങ്ങളുടെ രക്ഷകരെന്ന് വരുത്താന്‍ നീക്കം; സഭയ്‌ക്ക് നാണക്കേടിന്റെ ദിനം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 30, 2020, 09:09 am IST
inKerala

തിരുവനന്തപുരം: നിയമസഭ ചരിത്രത്തിലെ നാണക്കേടിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണത്തലവന്‍ ഗവര്‍ണര്‍, സഭാനാഥന്‍ മുഖ്യമന്ത്രി, സഭാ അധ്യക്ഷന്‍ സ്പീക്കര്‍ എന്നിവരെ സഭയ്‌ക്കുള്ളില്‍ തടഞ്ഞു വയ്‌ക്കുക. പ്രകോപനപരമായ  മുദ്രാവാക്യം വിളിച്ചും വെല്ലുവിളിച്ചും ബഹളമുണ്ടാക്കുക. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രവൃത്തികള്‍.

ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കെതിരെ സഭയ്‌ക്കുള്ളില്‍ പ്രതിഷേധമുയരുന്നത് പുതിയ കാര്യമല്ല. ഇവരുടെ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുകയും മുദ്യാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും എതിര്‍പ്പു രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഉന്നത ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍,  മുഖ്യമന്ത്രി,  സ്പീക്കര്‍ എന്നിവരെ സഭയില്‍ പ്രവേശിക്കുന്നതിന് വിലക്കുന്നത് ആദ്യം. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ കെ.എം. മാണിക്കു നേരെ ഉയര്‍ത്തിയ പ്രതിരോധമായിരുന്ന കീഴ്‌വഴക്കം. പക്ഷേ അന്ന് മാണി മന്ത്രി മാത്രമായിരുന്നു. എന്നാല്‍, ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ ഒരുമിച്ച് തടഞ്ഞത് സഭയോടുള്ള അനാദരവാണ്. ബഹളം വച്ച അംഗങ്ങളെ സ്പീക്കര്‍ക്ക് പുറത്താക്കാം.

സമരങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കാട്ടുന്ന ആവേശമായിരുന്നു സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ കാട്ടികൂട്ടിയത്. നിന്നും ഇരുന്നും കിടന്നും ഗവര്‍ണറെ തടഞ്ഞ എംഎല്‍എമാര്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി അഭിനയിച്ചു. ആരിഫ്  ഖാനെ പുറത്താക്കണം എന്നു മാത്രമായിരുന്നു മുദ്യാവാക്യം.  ഗവര്‍ണറുടെ പേരിലെ മുഹമ്മദ് ഒഴിവാക്കിയാണ് ലീഗ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു കൊടുത്തത്.

വ്യക്തമായ പദ്ധതിയോ കൂടിയാലോചനയോ ഇല്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ തടയല്‍ നാടകമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ നടപടിയും. ലീഗിലെ യുവ സമാജികരുടെ ആവേശത്തിനനുസരിച്ച് തുള്ളുക മാത്രമായിരുന്നു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍. പ്രസംഗം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ഗവര്‍ണറെ വീണ്ടും തടയുമെന്ന് പറഞ്ഞ് സഭാ കവാടത്തില്‍ കുറച്ചു നേരം ഇരുന്നെങ്കിലും  ഗവര്‍ണര്‍ എത്തും മുന്‍പ് പോയി. 

മുസ്ലീങ്ങളുടെ യഥാര്‍ഥ സംരക്ഷകര്‍ തങ്ങളാണെന്നു വരുത്താന്‍ വേണ്ടിയുള്ള വലിയ നാടകത്തിന്റെ ഭാഗമായിരുന്നു സഭയില്‍ നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയില്‍ കേസ് കൊടുക്കുകയും ചെയ്ത തങ്ങളാണ് യഥാര്‍ഥ രക്ഷകരെന്ന് വരുത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. അന്ന് വലിയ ക്ഷീണം നേരിട്ടതോടെയാണ് ഗവര്‍ണറെ തടഞ്ഞും തങ്ങളാണ് മുസ്ലിം സംരക്ഷകരെന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിന്റെ ഫലമായി നിയമസഭ നാണംകെട്ടു. മനുഷ്യ ശൃംഖലയടക്കം തെരുവ് സമരങ്ങളും ഇതിന്റെ ഭാഗമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.