Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്‌ഐയെ വെടിവെച്ചു കൊന്ന കേസ്: നൂറ്റിമൂന്നാം മണിക്കൂറില്‍ ഭീകരര്‍ പിടിയില്‍;അഭിമന്യുവിന്റെ കൊലയാളി എവിടെ?

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 17, 2020, 09:25 am IST
inKerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐ വില്‍സണെ വെടിവച്ച് കൊന്ന ഭീകരരെ വലയിലാക്കാന്‍ തമിഴ്‌നാട് പോലീസിനു വേണ്ടിവന്നത് 103 മണിക്കൂര്‍ മാത്രം. അതിനുള്ളില്‍ പ്രതികളും കൂട്ടാളികളും അടക്കം പിടിയിലായി. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദ സംഘടന മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തി പതിനെട്ടു മാസം കഴിഞ്ഞിട്ടും കുത്തിയ പ്രതിയെ കണ്ടെത്താന്‍ സിപിഎം സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ല. അഭിമന്യുവിന്റെ കാര്യത്തില്‍ മാത്രമല്ല തീവ്രവാദ സ്വഭാവമുള്ള കേസുകളിലെല്ലാം കേരള പോലീസിന് മെല്ലപ്പോക്കാണ്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുന്നത്. വിളിപ്പാടകലെ പോലീസും ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും പ്രതികള്‍ ആരെക്കെയാണെന്നും കൊലപാതക ദിവസം തന്നെ തിരിച്ചറിഞ്ഞു. 

  കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം. ഇതില്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിന്റെ സഹപാഠി അര്‍ജ്ജുനിനെ കുത്തിയ മുഹമ്മദ് ഷമീം ഒന്നരവര്‍ഷം കഴിഞ്ഞ് കോടതിയിലാണ് കീഴടങ്ങിയത്. ഇയാള്‍ കേസില്‍  രണ്ടാം പ്രതിയാണ്. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇരുവരുടെ പേരുപോലും ഒഴിവാക്കി. സംഭവം വിവാദമായതോടെ പിന്നീട് ഇവരുടേയും പരുകള്‍ ചേര്‍ത്തു. ഇപ്പോഴും അഭിമന്യുവിനെ കുത്തിയ സഹലിനെ കണ്ടെത്താനായില്ല.  ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കും മറ്റ് അഞ്ച് പ്രതികള്‍ക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കാത്തിരിക്കുകയാണ് കേരള പോലീസ്.  

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയോടെ എസ്ഐ വില്‍സണെ തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ ഷമീമും തൗഫീഖും വെടിവെച്ച് കൊല്ലുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ തിരിച്ചറിഞ്ഞ തമിഴ്‌നാട് പോലീസ് പ്രതികള്‍ കേരളത്തിലേക്ക് കടന്ന വിവരം കേരള പോലീസിനെ അറിയിച്ചു, എന്നാല്‍ സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ എസ്‌ഐ വരെയുള്ളവരില്‍ പലരുടെയും ഫോണ്‍ സ്വിച്ച്ഓഫ് ആയതോടെ തമിഴ്‌നാട് പോലീസ് കുഴങ്ങി. തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നെന്ന കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതോടെ കേരള-തമിഴ്നാട് പോലീസ് സംയുക്തമായാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും അത്തരമൊരു അന്വേഷണം നടന്നില്ല. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള തമിഴ്‌നാട് പോലീസിന്റെ അന്വേഷണത്തില്‍ നൂറ്റിമൂന്നാം മണിക്കൂറില്‍ പ്രതികളെ ഉഡുപ്പിയില്‍ നിന്നും പിടികൂടുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.