Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദക്ഷിണേന്ത്യയില്‍ ആക്രമണം ലക്ഷ്യം; ബെംഗളൂരുവില്‍ പുതിയ തീവ്രവാദ ഗ്രൂപ്പ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 13, 2020, 09:36 am IST
inIndia

ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ട് ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ തീവ്രവാദ സംഘടന രൂപീകരിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 14 അംഗ സംഘത്തിലെ മൂന്നു പേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചും മൂന്നു പേരെ ദല്‍ഹി പോലീസും അറസ്റ്റു ചെയ്തിരുന്നു. 

സംഘത്തലവനെന്ന് സംശയിക്കുന്ന മെഹബൂബ് പാഷയ്‌ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയിലെ അംഗങ്ങളായിരുന്ന മെഹബൂബ് പാഷ, മൊയ്ദീന്‍ ഖാജ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചത്. തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ മൂന്നു പേരെയാണ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്. മുഹമ്മദ് ഹനീഫ് ഖാന്‍ (29), ഇമ്രാന്‍ഖാന്‍ (32), മുഹമ്മദ് സയ്ദ് (24) എന്നിവരാണിവര്‍. ഇതിന് രണ്ടു ദിവസത്തിനു ശേഷമാണ് ദല്‍ഹിയില്‍ നിന്ന് മൊയ്ദീന്‍ ഖാജ, സയ്ദ് അലി, അബ്ദുള്‍ സമദ് എന്നിവര്‍ പിടിയിലായത്. 

തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രാജ്യത്ത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ വലിയ രീതിയില്‍ ആയുധ ശേഖരണവും ലക്ഷ്യമിട്ടിരുന്നു. 

സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും (സിസിബി), ആഭ്യന്തര സുരക്ഷാവിഭാഗവും (ഐഎസ്ഡി), സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ മെഹബൂബ് പാഷയും മൊയ്ദീന്‍ ഖാജയും നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ അംഗങ്ങളായിരുന്നെന്നും കണ്ടെത്തി. ഇവര്‍ ബെംഗളൂരു സിദ്ധഗുണ്ടപാളയിലുള്ള പാഷയുടെ വീട് കേന്ദ്രീകരിച്ചാണ് തീവ്രവാദ ഗ്രൂപ്പ് രൂപീകരിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി തയാറാക്കിയത്. 

നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനാണ് പാഷയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്. ഭീകരര്‍ക്ക് വിദേശത്തു നിന്ന് സഹായം ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. എന്തെല്ലാം പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷ്‌കുമാര്‍ വധക്കേസിലെ സൂത്രധാരനും 

ഖാജയാണെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ സിപിഎമ്മുകാരനായിരുന്ന ഖാജയെ 2004ല്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സുരേഷ്‌കുമാറിന്റെ വധത്തിനു ശേഷമാണ് അല്‍-ഉമ്മയെ നിരോധിച്ചത്. ഇതിനു ശേഷം ഇവര്‍ ഒരു ജിഹാദ് സംഘടന രൂപീകരിച്ചു. പിന്നീട് ഇതു പിരിച്ചുവിട്ട് അംഗങ്ങളെ ബെംഗളൂരു, ന്യൂദല്‍ഹി, മുംബൈ, കേരളം, തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി നിയോഗിച്ചു. ഇതില്‍ ബെംഗളൂരുവിലെത്തിയവരാണ് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍. 2014ല്‍ സുരേഷ്‌കുമാര്‍ വധത്തിനു ശേഷം രാജ്യംവിട്ട മൊയ്ദീന്‍ ഖാജ കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ വഴി വീണ്ടും ഇന്ത്യയിലെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.