Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 2, 2020, 05:06 am IST
inSamskriti

നമുക്ക് വസ്തുവിനെപ്പറ്റിയുള്ള പഞ്ചേന്ദ്രിയജന്യമായ അറിവു മാത്രമാണ് നേടാന്‍ കഴിയുന്നത് എന്നിരിക്കേ ഈ അറിവിനെ നിശ്ചയിക്കുന്ന ഇന്ദ്രിയസംവേദനങ്ങളാകുന്ന വിവരശേഖര (റമമേ) ത്തിന്റെ അടിത്തറയായി ഒരു വസ്തുപ്രപഞ്ചത്തിനെ എന്തിനു കല്‍പ്പിക്കണം എന്നതാണ് സൗത്രാന്തികരെ പിന്തുടര്‍ന്ന് വിജ്ഞാനവാദികളുടെ ചോദ്യം. പൂര്‍വപക്ഷം (പ്രതിവാദിയുടെ നിലപാട്) അനുസരിച്ച് ഇന്ദ്രിയസംവേദനങ്ങള്‍ (ലെിമെശേീി)െബാഹ്യപ്രപഞ്ചത്തിന്റെ പകര്‍പ്പ് (രീു്യ) കള്‍ ആണ്. അവയെ എന്തിനു പകര്‍പ്പുകള്‍ എന്നു കരുതണം? ആ സംവേദനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നു കരുതിയാല്‍ പോരെ? ബാഹ്യവസ്തുക്കളുമായി അവയുടെ സ്വത്വങ്ങളുമായി, സത്യത്തില്‍, നമുക്ക് നേരിട്ടൊരു ബന്ധവുമുണ്ടാകുന്നില്ല. അവയെക്കുറിച്ചു സമകാലികമായി നമുക്കുണ്ടാകുന്ന അറിവിലൂടെ അവയെ ഗ്രഹിക്കാനേ നമുക്കു കഴിയുന്നുള്ളൂ; അതുകൊണ്ട് അവ ആ അറിവു തന്നെയാണ്, ആ അറിവു മാത്രമാണ് (സഹോപലംഭനിയമാദ് അഭേദോ നീലതദ്ധിയോഃ). അറിവിലൂടെ മാത്രമാണ് ബാഹ്യവസ്തുപ്രത്യക്ഷം നമുക്കുണ്ടാകുന്നത്. അറിവില്ലെങ്കില്‍ നാം ബാഹ്യവസ്തുക്കള്‍ എന്നു പറയുന്നവയുമായി നമുക്ക് ബന്ധപ്പെടാനേ  സാധ്യമല്ല. അതുകൊണ്ട് അറിവാണ് സ്വയം പ്രകടമാകുന്നത്; അറിവിന്റെ വിക്ഷേപം (ുൃീഷലരശേീി) മാത്രമാണ് ബാഹ്യവസ്തുപ്രപഞ്ചത്തിന്റെ പ്രതീതി നമ്മില്‍ ഉളവാക്കുന്നത്. സ്വപ്നാവസ്ഥ പോലെയാണ്. നമ്മുടെ സ്വപ്നത്തില്‍ ബാഹ്യവസ്തുക്കളില്ല എന്നു നമുക്കെല്ലാം തീര്‍ച്ചയുണ്ട്. അവിടെയും അറിവു മാത്രമാണല്ലോ ഉള്ളത്.

ബാഹ്യവസ്തുക്കള്‍ ഇല്ലെങ്കില്‍ നമുക്കുണ്ടാകുന്ന അറിവിന് ഇത്രയേറെ വൈവിധ്യം എന്തുകൊണ്ട്? വസ്തുവൈവിധ്യം അല്ലേ അറിവിന്റെ ഈ വൈവിധ്യത്തിനുകാരണം എന്ന പൂര്‍വപക്ഷത്തിന് ബൗദ്ധവിജ്ഞാനവാദി ഇപ്രകാരമാണ് ഉത്തരം നല്‍കുന്നത്- അറിവിന്റെ വൈവിധ്യത്തിനു കാരണം ബാഹ്യവസ്തുക്കളുടെ വൈവിധ്യമാണ് എന്നു കരുതുന്നത് ശരിയല്ല. അങ്ങിനെ കരുതിയാല്‍ ബാഹ്യവസ്തുക്കള്‍ക്ക് നമ്മുടെ അറിവിനെ പലതരത്തില്‍ സ്വാധീനിക്കാനും നിശ്ചയിക്കാനും ഉള്ള കഴിവ് ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. അനാദിയായ ഈ വിജ്ഞാനപ്രവാഹപരമ്പരയിലെ പൂര്‍വജ്ഞാനക്ഷണ (സിീംഹലറഴല  ാീാലി)േങ്ങള്‍ക്ക് അവയില്‍ അന്തര്‍ലീനങ്ങളും നിയതങ്ങളും ആയ വിശേഷഗുണങ്ങള്‍ ഉണ്ട്. ആ വിശേഷഗുണങ്ങള്‍ ഉപയോഗിച്ച് അവ അടുത്ത ജ്ഞാനക്ഷണങ്ങള്‍ എത്തരത്തിലാകണം എന്നു നിശ്ചയിക്കുന്നു. അതാണ് അറിവിന്റെ വൈവിധ്യത്തിനു കാരണം. അതുകൊണ്ട് ഇവിടെ ഉള്ളത് അറിവു മാത്രമാണ്. ബാഹ്യപ്രപഞ്ചത്തിന്റെ വിക്ഷേപം (ുൃീഷലരശേീി) എന്നത് അറിവിനോടു ചേര്‍ന്നുനിലക്കൊള്ളുന്ന അനാദിയായ വാസന (റലശെൃല) യുടെ സുപ്തശക്തികള്‍ ഉണ്ടാക്കുന്ന അറിവിന്റെ മിഥ്യാചിത്രണമാണ്. പൂര്‍വക്ഷണത്തിലെ അറിവ് തൊട്ടടുത്ത ക്ഷണത്തിലെ അറിവിനെ ഉണ്ടാക്കുന്നു. അതാകട്ടെ അതിനടുത്ത ക്ഷണത്തിലെ അറിവിനു രൂപം നല്‍കുന്നു. ഇത്തരത്തില്‍ അറിവിന്റെ പരമ്പര, പ്രവാഹം ആണ് ഇവിടെ ഉള്ളത് എന്നു കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.