Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 2, 2020, 05:06 am IST
in Samskriti

നമുക്ക് വസ്തുവിനെപ്പറ്റിയുള്ള പഞ്ചേന്ദ്രിയജന്യമായ അറിവു മാത്രമാണ് നേടാന്‍ കഴിയുന്നത് എന്നിരിക്കേ ഈ അറിവിനെ നിശ്ചയിക്കുന്ന ഇന്ദ്രിയസംവേദനങ്ങളാകുന്ന വിവരശേഖര (റമമേ) ത്തിന്റെ അടിത്തറയായി ഒരു വസ്തുപ്രപഞ്ചത്തിനെ എന്തിനു കല്‍പ്പിക്കണം എന്നതാണ് സൗത്രാന്തികരെ പിന്തുടര്‍ന്ന് വിജ്ഞാനവാദികളുടെ ചോദ്യം. പൂര്‍വപക്ഷം (പ്രതിവാദിയുടെ നിലപാട്) അനുസരിച്ച് ഇന്ദ്രിയസംവേദനങ്ങള്‍ (ലെിമെശേീി)െബാഹ്യപ്രപഞ്ചത്തിന്റെ പകര്‍പ്പ് (രീു്യ) കള്‍ ആണ്. അവയെ എന്തിനു പകര്‍പ്പുകള്‍ എന്നു കരുതണം? ആ സംവേദനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നു കരുതിയാല്‍ പോരെ? ബാഹ്യവസ്തുക്കളുമായി അവയുടെ സ്വത്വങ്ങളുമായി, സത്യത്തില്‍, നമുക്ക് നേരിട്ടൊരു ബന്ധവുമുണ്ടാകുന്നില്ല. അവയെക്കുറിച്ചു സമകാലികമായി നമുക്കുണ്ടാകുന്ന അറിവിലൂടെ അവയെ ഗ്രഹിക്കാനേ നമുക്കു കഴിയുന്നുള്ളൂ; അതുകൊണ്ട് അവ ആ അറിവു തന്നെയാണ്, ആ അറിവു മാത്രമാണ് (സഹോപലംഭനിയമാദ് അഭേദോ നീലതദ്ധിയോഃ). അറിവിലൂടെ മാത്രമാണ് ബാഹ്യവസ്തുപ്രത്യക്ഷം നമുക്കുണ്ടാകുന്നത്. അറിവില്ലെങ്കില്‍ നാം ബാഹ്യവസ്തുക്കള്‍ എന്നു പറയുന്നവയുമായി നമുക്ക് ബന്ധപ്പെടാനേ  സാധ്യമല്ല. അതുകൊണ്ട് അറിവാണ് സ്വയം പ്രകടമാകുന്നത്; അറിവിന്റെ വിക്ഷേപം (ുൃീഷലരശേീി) മാത്രമാണ് ബാഹ്യവസ്തുപ്രപഞ്ചത്തിന്റെ പ്രതീതി നമ്മില്‍ ഉളവാക്കുന്നത്. സ്വപ്നാവസ്ഥ പോലെയാണ്. നമ്മുടെ സ്വപ്നത്തില്‍ ബാഹ്യവസ്തുക്കളില്ല എന്നു നമുക്കെല്ലാം തീര്‍ച്ചയുണ്ട്. അവിടെയും അറിവു മാത്രമാണല്ലോ ഉള്ളത്.

ബാഹ്യവസ്തുക്കള്‍ ഇല്ലെങ്കില്‍ നമുക്കുണ്ടാകുന്ന അറിവിന് ഇത്രയേറെ വൈവിധ്യം എന്തുകൊണ്ട്? വസ്തുവൈവിധ്യം അല്ലേ അറിവിന്റെ ഈ വൈവിധ്യത്തിനുകാരണം എന്ന പൂര്‍വപക്ഷത്തിന് ബൗദ്ധവിജ്ഞാനവാദി ഇപ്രകാരമാണ് ഉത്തരം നല്‍കുന്നത്- അറിവിന്റെ വൈവിധ്യത്തിനു കാരണം ബാഹ്യവസ്തുക്കളുടെ വൈവിധ്യമാണ് എന്നു കരുതുന്നത് ശരിയല്ല. അങ്ങിനെ കരുതിയാല്‍ ബാഹ്യവസ്തുക്കള്‍ക്ക് നമ്മുടെ അറിവിനെ പലതരത്തില്‍ സ്വാധീനിക്കാനും നിശ്ചയിക്കാനും ഉള്ള കഴിവ് ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. അനാദിയായ ഈ വിജ്ഞാനപ്രവാഹപരമ്പരയിലെ പൂര്‍വജ്ഞാനക്ഷണ (സിീംഹലറഴല  ാീാലി)േങ്ങള്‍ക്ക് അവയില്‍ അന്തര്‍ലീനങ്ങളും നിയതങ്ങളും ആയ വിശേഷഗുണങ്ങള്‍ ഉണ്ട്. ആ വിശേഷഗുണങ്ങള്‍ ഉപയോഗിച്ച് അവ അടുത്ത ജ്ഞാനക്ഷണങ്ങള്‍ എത്തരത്തിലാകണം എന്നു നിശ്ചയിക്കുന്നു. അതാണ് അറിവിന്റെ വൈവിധ്യത്തിനു കാരണം. അതുകൊണ്ട് ഇവിടെ ഉള്ളത് അറിവു മാത്രമാണ്. ബാഹ്യപ്രപഞ്ചത്തിന്റെ വിക്ഷേപം (ുൃീഷലരശേീി) എന്നത് അറിവിനോടു ചേര്‍ന്നുനിലക്കൊള്ളുന്ന അനാദിയായ വാസന (റലശെൃല) യുടെ സുപ്തശക്തികള്‍ ഉണ്ടാക്കുന്ന അറിവിന്റെ മിഥ്യാചിത്രണമാണ്. പൂര്‍വക്ഷണത്തിലെ അറിവ് തൊട്ടടുത്ത ക്ഷണത്തിലെ അറിവിനെ ഉണ്ടാക്കുന്നു. അതാകട്ടെ അതിനടുത്ത ക്ഷണത്തിലെ അറിവിനു രൂപം നല്‍കുന്നു. ഇത്തരത്തില്‍ അറിവിന്റെ പരമ്പര, പ്രവാഹം ആണ് ഇവിടെ ഉള്ളത് എന്നു കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.