Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 30, 2019, 04:23 am IST
inSamskriti

അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇടയ്‌ക്കിടക്ക് ഒത്തുകൂടുകയും പരസ്പരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ എതിരാളിയെ തോല്‍പ്പിക്കേണ്ടത് അതാതു ദര്‍ശനത്തിന്റെ മാന്യതയ്‌ക്ക്, സ്വീകാര്യതയ്‌ക്ക് ആവശ്യമായിരുന്നു. ഉദാഹരണത്തിന് ഒരു ബൗദ്ധചിന്തകന്‍ പ്രശസ്തനായ ഒരു ന്യായദാര്‍ശനികനേയോ മീമാംസാദാര്‍ശനികനേയോ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ നിരവധി പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ഒരു പൊതു സംവാദസദസ്സില്‍ പരാജയപ്പെടുത്തിയാല്‍ അയാളുടെ കീര്‍ത്തി അപ്പോള്‍തന്നെ എല്ലായിടത്തും പരക്കുകയും മിക്കവാറും അവിടെ വെച്ചുതന്നെ ധാരാളം അനുയായികളെ സമ്പാദിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. 

മറ്റു ദാര്‍ശനികരെ വാദവിവാദത്തില്‍ കീഴ്‌പ്പെടുത്താനും അനുയായികളെ സൃഷ്ടിക്കാനുമായി അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇത്തരം സംവാദസദസ്സുകളില്‍ പങ്കെടുക്കാനായി വിസ്തൃതപ്രവാസം നടത്തിപ്പോന്നു. തന്മൂലം ക്രമേണ ഇത്തരം സംവാദങ്ങള്‍ പൊതുവേ സത്യം കണ്ടെത്താനുള്ള ശാന്തമായ ദാര്‍ശനിക ചര്‍ച്ചകള്‍ക്കു പകരം എതിരാളിയെ തോല്‍പ്പിക്കാനും അതുവഴി താന്താങ്ങളുടെ ചിന്താപദ്ധതിക്കു പ്രാമാണ്യം നേടിയെടുക്കാനുമുള്ള അവസരങ്ങളായി മാറി. സംവാദസദസ്സുകളില്‍ പങ്കെടുക്കാന്‍ ഓരോ ആചാര്യനേയും പ്രേരിപ്പിച്ചത് തന്റെ വ്യക്തിപരമായ വിജയവും തന്റെ ദാര്‍ശനികപ്രസ്ഥാനത്തിന്റെ വിജയവും ആയി മാറി. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട പ്രമുഖദാര്‍ശനികഗ്രന്ഥങ്ങള്‍ അത്തരം സംവാദത്തില്‍ പങ്കാളികളാകുന്ന ആചാര്യന്മാരുടെ മനോഭാവം വ്യക്തമാക്കുന്നതായി കാണാം. ഇത്തരം സംവാദങ്ങളില്‍ പങ്കെടുക്കുന്നവര്‍ എതിരാളികളുടെ വിഷയാവതരണത്തിലെ പരസ്പരസംബന്ധമില്ലായ്‌കകളും ആന്തരവൈരുദ്ധ്യങ്ങളും അതിസൂക്ഷ്മങ്ങളായ ന്യായവാദങ്ങള്‍ ഉപയോഗിച്ച് വെളിപ്പെടുത്തുക, എതിരാളിയുടെ ഉത്തരങ്ങള്‍ മുന്‍കൂട്ടി കാണുക, എതിരാളിയുടെ പ്രസ്താവനകളെ നിര്‍വചിക്കാന്‍ ആവശ്യപ്പെടുക എന്നിവ ചെയ്ത് അവസാനം പ്രതിയോഗിയുടെ സിദ്ധാന്തം പരസ്പരസംബന്ധമില്ലാത്തതും ആന്തരവൈരുദ്ധ്യം നിറഞ്ഞതും സര്‍വോപരി അനുഭവത്തിനു നിരക്കാത്തതും ആണെന്നു സ്ഥാപിച്ചെടുക്കും. 

വളരെ ഉയര്‍ന്ന ഒരു ദാര്‍ശനികഗ്രന്ഥം പഠിക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നിരവധി ന്യായവാദങ്ങളേയും വിതണ്ഡാവാദ (എതിരാളിയെ തറപറ്റിക്കാനുപയോഗിക്കുന്ന ഒരു തരം നിഷേധവാദങ്ങള്‍) ങ്ങളേയും ആണ് ആദ്യം അഭിമുഖീകരിക്കേണ്ടി വരിക..

അതിനു ശേഷമേ അയാള്‍ക്ക് വിവാദത്തിന്റെ അടിത്തട്ടിലുള്ള യഥാര്‍ത്ഥ ദാര്‍ശനികഭിന്നതയെ മനസ്സിലാക്കാന്‍ കഴിയൂ. സിദ്ധാന്തപക്ഷത്തിന്റെ അന്തിമമായ ദാര്‍ശനികഉത്തരം നല്‍കുന്നതിനു മുമ്പ് എതിരാളിയെ നിശ്ശബ്ദനാക്കാനുതകുന്ന സംവാദഅടവുകളെല്ലാം (നിഗ്രഹസ്ഥാനങ്ങളും മറ്റും) എടുത്തു പയറ്റുന്നതും കാണാം. ഒരു പക്ഷത്തും അല്ലാത്ത, അതുകൊണ്ടുതന്നെ ഏതു പക്ഷത്തിന്റെയും ജയത്തോട് ഉദാസീനത പുലര്‍ത്തുന്ന, തത്വചിന്തയുടെ ഒരു ആധുനികവിദ്യാര്‍ത്ഥി മനസ്സിലാക്കേണ്ടത,് താഴെ പറയുന്നവയാണ്. പ്രമാണശാസ്ത്ര (epistemological) പരമായും അതുമായി ബന്ധപ്പെട്ട ഭൗതികാതീതസിദ്ധാന്ത (metaphysical) പരമായും ആയ പ്രശ്‌നങ്ങളെ ദാര്‍ശനികര്‍ നോക്കിക്കണ്ട വിവിധനിലപാടുകളെക്കുറിച്ചുള്ള ശരിയായ അവബോധം (comprehension) ആണ് ഏറ്റവും പ്രധാനം. ഓരോ കാഴ്‌ച്ചപ്പാടിന്റെയും പോരായ്‌മ (deficiency) കള്‍ അഥവാ കുറവുകള്‍, പരസ്പരവിമര്‍ശനത്തിന്റെ പ്രാധാന്യം, ഓരോ ചിന്താപദ്ധതിയുടേയും അനുഭവത്തെക്കുറിച്ചുള്ള പരികല്‍പനകള്‍ (speculation), അവയുടെ വിശകലനം (analysis), , തത്വചിന്തയ്‌ക്ക് അവയുടെ മൊത്തം സംഭാവന എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൂടിയേ തീരൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.