Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാമിയ കലാപകാരികളുടെ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ കാരണം പുറത്ത്; തെളിവുകളും ചിത്രങ്ങളും നിരത്തി ദേശീയ മാധ്യമം (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 05:45 pm IST
inIndia

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലെ മുഖമെന്ന് ജിഹാദി മാധ്യമങ്ങളും ചില മലയാള മാധ്യമങ്ങളും കൊട്ടി ഘോഷിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ ഭീകരതയുടെ മുഖം പുറത്ത് കൊണ്ട് വന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ. 

മലയാളികളായ ലഡീഡ ഷഖലൂണ്‍, അയിഷ റെന്ന എന്നീ വിദ്യാര്‍ഥിനികളുടെ പുറം മൂടിയാണ് തെളിവുകളോടെയുള്ള ഇന്ത്യാ ടുഡെയുടെ വെളിപ്പെടുത്തലുകളിലൂടെ അഴിഞ്ഞു വീണത്. 

രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്ന നാടകീയ പ്രക്ഷേഭങ്ങളിലേക്കുള്ള ഇവരുടെ കടന്നു വരവും കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ആരായിരുന്നെന്നും ഇവരുടെ പ്രവര്‍ത്തനവും മനോഭാവവും എന്തായിരുന്നെന്നും ഇന്ത്യാ ടുഡെ തുറന്നു കാട്ടുന്നു. 

അള്ളാഹുവിന്റെ നിയമമാണ് ഇവര്‍ നടപ്പാക്കുന്നതെന്ന് നേരത്തെ തന്നെ ഇവര്‍ വ്യക്തമാക്കിരുന്നു. അതിനു പുറമേയാണ് ഇപ്പോഴുള്ള ഈ തെളിവുകള്‍. 

ലഡീഡ ഷഖലൂണിന്റെ തനിനിറം

കണ്ണൂരില്‍ നിന്നാണ് ലഡീഡ ഷഖലൂണിന്റെ വരവ്. തളിപറമ്പ് സെയ്ദ് കോളേജില്‍ പഠിച്ച ലഡീഡ, ഇവിടെ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടി. തുടര്‍ന്ന് അറബിയില്‍ ബിരുദം നേടുന്നതിനായിട്ടാണ് ജാമിയ മിലിയയില്‍ എത്തുന്നത്. അച്ഛന്‍ മുഹമ്മദ് ഷഖലൂണ്‍ സെയില്‍സ്മാന്‍, അമ്മ മദ്രസ അധ്യാപികയാണ്. കണ്ണൂരിലെ ദീനുള്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ സ്‌കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കിയ ലഡീഡ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) മൂവ്‌മെന്റിന്റെ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ ഭര്‍ത്താവും എസ്‌ഐഒയില്‍ അംഗമാണ്. 

മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു ലഡീഡയുടെ പ്രവര്‍ത്തനങ്ങളും മറ്റും. എസ്‌ഐഒ പൊന്നാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ അവതരിപ്പിച്ച വിഷയവും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ വീഡിയോയും ഇന്തയാ ടുഡെ പുറത്തവിട്ടിട്ടുണ്ട്.

തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറച്ചു വയ്‌ക്കുന്നതിനായി പഴയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വരെ ഇവര്‍ ഇല്ലാതാക്കി. ജാമിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്ത് (ഡിസം.13ന്) ഇവര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ അള്ളാഹു അക്ബര്‍ മുദ്രവാക്ക്യങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്. തങ്ങള്‍ അള്ളാഹുവിന്റെ നിയമമാണ് നടപ്പാക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയതിനെ സാധൂകരിക്കുന്നതാണ് ഈ പോസ്റ്റ്.

മതേതര രാജ്യത്ത് ജീവിച്ചു കൊണ്ട് മതേതരത്തെ എതിര്‍ക്കുന്നതിനെ എങ്ങനെ ന്യായീക്കുന്നെന്നും ഇന്ത്യ ടുഡെ ഇവരോട് ഫോണിലൂടെ ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ലഡീഡ ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്.  ഇവര്‍ ഡിലീറ്റ് ചെയ്ത മറ്റൊരു പോസ്റ്റില്‍, ഹിജാബിയുടെ ശക്തിയെ വിലകുറച്ച് കാണരുതെന്ന് കുറിച്ചിരിക്കുന്നു. ഓട്ടോമാറ്റിക്ക് തോക്കേന്തി നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രത്തോടെയാണ് പോസ്റ്റ്.

അയിഷ റെന്നയുടെ കപടത

മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് അയിഷ റെന്ന. ജാമിയ മിലിയയിലെ ഹിസ്റ്ററി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി. മലപ്പുറം ഫറുഖ കോളേജിലാണ് ഇവര്‍ പഠിച്ചത്. സ്‌കൂള്‍ കാലഘട്ടമാകട്ടെ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലും. മര്‍ക്കസൂള്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലായിരുന്നു ഹൈസ്‌ക്കൂള്‍ പഠനം. എന്നാല്‍ ഇതെല്ലാം വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇവര്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. 

നോയിഡയിലെ പ്രൈവറ്റ് ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന അഫ്‌സല്‍ റഹ്മാനാണ് അയിഷയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ ഇന്ത്യ ടുമാറോ ഇംഗ്ലീഷ് എന്ന പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്ന് ഇയാളുടെ ഫെയ്‌സ്ബുക്ക് ഫ്രൊഫൈലിലൂടെ വ്യക്തമാണ്. ഫ്രഫൈലിന്റെ കവര്‍ ഫോട്ടോക്കാകട്ടെ ബാബറി മസ്ജിദിന്റെ പടവും. ഭീകരരായ അഫ്‌സല്‍ ഗുരുവിനോട് യാക്കൂബ് മേമനോടും സഹതാപം കാണിച്ചിരുന്ന വ്യക്തിയാണ് അഫ്‌സല്‍ റഹ്മാന്‍. എന്നാല്‍ ഈ പോസ്റ്റും ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുയാണ്.

ഭര്‍ത്താവിനെ പോലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ യാക്കൂബിനോട് അയിഷക്കും സഹതാപം ഉണ്ടായിരുന്നു. തൂക്കി കൊന്നതില്‍ ക്ഷമ ചോദിക്കുന്നെന്നായിരുന്നു യാക്കൂബിനോടുള്ള സഹതാപം വ്യക്തമാക്കിയുള്ള അയിഷയുടെ പോസ്റ്റ്. ഈ ഫാസിസ്റ്റ് രാജ്യത്ത് താന്‍ നിസഹായയാണെന്നും, ഒരു പാവയെന്ന പോലെ ഖേദിക്കാനല്ലാതെ മറ്റൊന്നിനും തനിക്ക് കഴിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

2015 ജൂലൈ 31നായിരുന്നു ഈ പോസ്റ്റ്. കേരള ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയായ യെസ് ഇന്ത്യയുമായി  അയിഷക്ക് ബന്ധമുണ്ട്. ലഡീഡയെ പോലെ അയിഷയും ഡിസം. 16ന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്ര്‌റുകളിട്ടിട്ടില്ല. ബ്ലോക്ക് ചെയ്തതായാണ് സൂചന. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. 

ഇന്ത്യ ടുഡെയുടെ വെളിപ്പെടുത്തലുകളിലൂടെയും ചിത്രങ്ങളിലൂടെയും ജാമിയ വിദ്യാര്‍ഥിനികളുടെ പൗരത്വ നിയമത്തിനോട് എന്തിനാണ് വിമുഖത കാട്ടുന്നതെന്നും പ്രതിഷേധിക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.