Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശുഭസൂചകമായ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2019, 02:21 am IST
in Editorial

കേരളത്തിലെ ഹിന്ദു വിശ്വാസിസമൂഹം ഏറെ ആകാംക്ഷയോടെയാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധിയ്‌ക്കുവേണ്ടി കാത്തിരുന്നത്. പ്രാര്‍ഥനാനിരതമായ മനസ്സോടെയാണ് അവര്‍ വിധി പ്രസ്താവത്തിനായി കാതോര്‍ത്തതും. 56 പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി, കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള തീരുമാനം വിശ്വാസികള്‍ക്ക് ഒരര്‍ത്ഥത്തില്‍ ആശ്വാസമാണ്. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ്  വിധിപ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിരീക്ഷണം. ഇത് ശുഭസൂചകമാണ്. കാരണം മതം വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ലിംഗസമത്വം വേണമെന്ന വാദത്തിനപ്പുറം വിശ്വാസത്തിനാണ് അവിടെ പ്രാധാന്യം. അയോധ്യവിധിയിലും ആ വിശ്വാസമാണ് സംരക്ഷിക്കപ്പെട്ടത്. മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനവുമായും പാഴ്‌സി സ്ത്രീകളുടെ ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും എന്നതും സ്വാഗതാര്‍ഹമാണ്. 

പുനപ്പരിശോധനാ ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ കൂടി മുഖവിലയ്‌ക്ക് എടുക്കേണ്ടതുണ്ട് എന്നതുകൊണ്ടാവാം പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ തന്നെ ഉത്തരവ് പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28 നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിയത്. ഹര്‍ജികളില്‍ കഴമ്പില്ലായിരുന്നുവെങ്കില്‍ റഫാല്‍ പുനപ്പരിശോധനാ ഹര്‍ജി തള്ളിയതുപോലെ ഇതും തള്ളുമായിരുന്നു എന്നുവേണം അനുമാനിക്കാന്‍. 

യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതിവിധി സ്‌റ്റേ ചെയ്തിട്ടില്ല. ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച്, ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ ശബരിമലയിലേക്ക് അവിശ്വാസികളായ യുവതികളെ തള്ളിക്കയറ്റാനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായേക്കാം. ശബരിമലയില്‍ ആചാരലംഘനത്തിന് ഒത്താശ ചെയ്ത പി

ണറായി ഭരണകൂടം നിലവിലെ പശ്ചാത്തലത്തില്‍ എടുക്കുന്ന തീരുമാനത്തിനും വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസക്തിയുണ്ട്. പുനപ്പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ആചാരലംഘനത്തിന് ഇടകൊടുക്കാതെ വിവേകത്തോടെയുള്ള നിലപാ

ടാണ് മുഖ്യമന്ത്രിയെന്ന നിലയിലും ക്രമസമാധാന ചുമതലയുള്ള ആഭ്യന്തരമന്ത്രിയെന്ന നിലയിലും പി

ണറായി വിജയന്‍ സ്വീകരിക്കേണ്ടത്.

ഏതൊരു വിധി വരുമ്പോഴും അത് സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും എന്ന രണ്ടുപക്ഷമുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ മുതലെടുപ്പ് നടത്തുന്നവരെയാണ് ഇവിടെ കരുതിയിരിക്കേണ്ടത്. വിധി സംയമനത്തോടെ സ്വീകരിക്കും എന്ന നിലപാ

ടിലാണ് വിശ്വാസിസമൂഹം. അങ്ങനെതന്നെയാണ് വേണ്ടതും. ശബരിമലയില്‍ കഴിഞ്ഞ മണ്ഡലക്കാലത്ത് ഭക്തരും വിശ്വാസികളും അനുഭവിച്ച ആത്മസംഘര്‍ഷം അത്ര തീവ്രമായിരുന്നു. ആചാരസംരക്ഷണത്തിന് ശ്രമിച്ചവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. കുറ്റവാളികളോടെന്നപോ

ലെയായിരുന്നു അവരോടുള്ള പിണറായി പോലീസിന്റെ സമീപനം. ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയേണ്ടിവന്ന നിരവധിപേരുണ്ട്. ഈ മണ്ഡലകാലത്തും അത്തരം സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തില്ല എന്നുവേണം ഇപ്പോഴത്തെ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ കരുതാന്‍. സംയമനത്തോടെയുള്ള ഇടപെടലാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. പു

നപ്പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ എല്ലാവരും തയാറാകണം. 

ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകൃതമായ ശേഷം എപ്പോള്‍ ശബരിമല വിഷയം പരിഗണിക്കും എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. എന്തുതന്നെയായാലും അതിപ്രാധാന്യമുള്ള വിധിയാണ് വരാനിരിക്കുന്നത്. 

ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഇവിടെ നിര്‍ണായകം. പക്ഷേ പുരോഗമന ചിന്താഗതിയുടെ പേരില്‍, നവോത്ഥാനത്തിന്റെ പേരില്‍ വിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ കൈക്കൊള്ളുന്ന ഏതൊരു നീക്കവും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാവും. അത്തരത്തിലൊരു സാഹസത്തിന് അദ്ദേഹം മുതിരില്ല എന്ന് കരുതാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.