Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും ഇല്ലാത്ത സുരക്ഷ മുഖ്യമന്ത്രി പിണറായിക്ക്; നടുറോഡില്‍ പൊരിവെയിലത്ത് വലഞ്ഞ് പൊതുജനം; പലയിടത്തും പരസ്യപ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 03:24 pm IST
in Kerala

തിരുവനന്തപുരം: കാര്യമായ സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ക്കു പോലീസ് ഒരുക്കുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ കേരളത്തില്‍ എത്തുമ്പോള്‍ പോലും ഒരുക്കാത്ത തരത്തിലുള്ള വാഹനസുരക്ഷയാണ് പിണറായിക്ക്. കടുത്ത ഗതാഗത തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ മുന്‍പേ ഗതാഗതം തടയുന്നത് പതാവാകുന്നു. ഇതേത്തുടര്‍ന്ന് പൊരിവെയിലത്ത് വലയുന്ന പൊതുജനം പരസ്യമായി ഇതിനെതിരേ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. കൊച്ചി നഗരത്തിലാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്. 

കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോഴാണ് ജനം പരസ്യമായി പ്രതിഷേധിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴയിലേയ്‌ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോള്‍ അവിടെ സുരക്ഷയ്‌ക്കായി മാത്രം നിയോഗിച്ചിരുന്നത് ഇരുന്നൂറിലധികം പൊലീസുകാരെ ട്രാഫിക്, ലോക്കല്‍ പൊലീസുകാര്‍, ഹോംഗാര്‍ഡുകള്‍ തുടങ്ങിയവരെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ റോഡില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇതുവഴി മുഖ്യമന്ത്രി കടന്നുപോയത് വൈകിട്ട് മൂന്ന് മണിയോടെയാണ്. രാഷ്‌ട്രപതിയെത്തുമ്പോള്‍ പോലും രണ്ടു മണിക്കൂര്‍ മുന്‍പാണ് സുരക്ഷയ്‌ക്കായി യാത്രാ വഴിയില്‍ പൊലീസിനെ വിന്യസിക്കുന്നത്. ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്‌ക്കുന്ന കൊച്ചിയിലെ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാന്‍ മുപ്പത് മിനിട്ടിലേറെ മറ്റ് യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ വന്‍ഗതാഗതക്കുരുക്കിലേക്ക് കാര്യങ്ങള്‍ മാറി. പ്രകോപിതരായ ജനം ട്രാഫിക് പൊലീസുകാര്‍ക്കെതിരെ രൂക്ഷമായി ക്ഷോഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രി പോകും നേരം പോരേ ഈ സുരക്ഷയെന്നായിരുന്നു എല്ലാവരുടേയും ചോദ്യം.   ഉച്ചഭക്ഷണം പോലും കഴിക്കാനാവാതെ പൊരിവെയിലില്‍ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ അതൃപ്തി ഉണ്ടാക്കുന്നത്.

നേരത്തേ, തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു പോകാനായി ഏറെ നേരം റോഡ് തടഞ്ഞു ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായി യുവാവ് ഉച്ചത്തില്‍ അസഭ്യം പറഞ്ഞിരുന്നു. തുടര്‍ന്ന്  ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായ യുവാവ് ആദ്യം എസിപി വി കെ രാജുവിനോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ എല്ലാവരും കേള്‍ക്കേ യുവാവ് ഉറക്കേ വാഹനങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതോടെ എസിപി രാജു എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും എസിപിയുടെ കൈ തട്ടിമാറ്റി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് യുവാവ് രക്ഷപ്പെട്ടു. തുടര്‍ന്ന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കി ശോഭ സിറ്റിക്കു സമീപത്തു വച്ച് പോലീസ് സംഘം ബൈക്ക് തടഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് യുവാവിനെ കീഴ്പ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.