Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും ഇല്ലാത്ത സുരക്ഷ മുഖ്യമന്ത്രി പിണറായിക്ക്; നടുറോഡില്‍ പൊരിവെയിലത്ത് വലഞ്ഞ് പൊതുജനം; പലയിടത്തും പരസ്യപ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 03:24 pm IST
in Kerala

തിരുവനന്തപുരം: കാര്യമായ സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ക്കു പോലീസ് ഒരുക്കുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ കേരളത്തില്‍ എത്തുമ്പോള്‍ പോലും ഒരുക്കാത്ത തരത്തിലുള്ള വാഹനസുരക്ഷയാണ് പിണറായിക്ക്. കടുത്ത ഗതാഗത തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ മുന്‍പേ ഗതാഗതം തടയുന്നത് പതാവാകുന്നു. ഇതേത്തുടര്‍ന്ന് പൊരിവെയിലത്ത് വലയുന്ന പൊതുജനം പരസ്യമായി ഇതിനെതിരേ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. കൊച്ചി നഗരത്തിലാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്. 

കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോഴാണ് ജനം പരസ്യമായി പ്രതിഷേധിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴയിലേയ്‌ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോള്‍ അവിടെ സുരക്ഷയ്‌ക്കായി മാത്രം നിയോഗിച്ചിരുന്നത് ഇരുന്നൂറിലധികം പൊലീസുകാരെ ട്രാഫിക്, ലോക്കല്‍ പൊലീസുകാര്‍, ഹോംഗാര്‍ഡുകള്‍ തുടങ്ങിയവരെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ റോഡില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇതുവഴി മുഖ്യമന്ത്രി കടന്നുപോയത് വൈകിട്ട് മൂന്ന് മണിയോടെയാണ്. രാഷ്‌ട്രപതിയെത്തുമ്പോള്‍ പോലും രണ്ടു മണിക്കൂര്‍ മുന്‍പാണ് സുരക്ഷയ്‌ക്കായി യാത്രാ വഴിയില്‍ പൊലീസിനെ വിന്യസിക്കുന്നത്. ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്‌ക്കുന്ന കൊച്ചിയിലെ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാന്‍ മുപ്പത് മിനിട്ടിലേറെ മറ്റ് യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ വന്‍ഗതാഗതക്കുരുക്കിലേക്ക് കാര്യങ്ങള്‍ മാറി. പ്രകോപിതരായ ജനം ട്രാഫിക് പൊലീസുകാര്‍ക്കെതിരെ രൂക്ഷമായി ക്ഷോഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രി പോകും നേരം പോരേ ഈ സുരക്ഷയെന്നായിരുന്നു എല്ലാവരുടേയും ചോദ്യം.   ഉച്ചഭക്ഷണം പോലും കഴിക്കാനാവാതെ പൊരിവെയിലില്‍ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ അതൃപ്തി ഉണ്ടാക്കുന്നത്.

നേരത്തേ, തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു പോകാനായി ഏറെ നേരം റോഡ് തടഞ്ഞു ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായി യുവാവ് ഉച്ചത്തില്‍ അസഭ്യം പറഞ്ഞിരുന്നു. തുടര്‍ന്ന്  ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായ യുവാവ് ആദ്യം എസിപി വി കെ രാജുവിനോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ എല്ലാവരും കേള്‍ക്കേ യുവാവ് ഉറക്കേ വാഹനങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതോടെ എസിപി രാജു എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും എസിപിയുടെ കൈ തട്ടിമാറ്റി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് യുവാവ് രക്ഷപ്പെട്ടു. തുടര്‍ന്ന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കി ശോഭ സിറ്റിക്കു സമീപത്തു വച്ച് പോലീസ് സംഘം ബൈക്ക് തടഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് യുവാവിനെ കീഴ്പ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Astrology

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

Astrology

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.