Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും ഇല്ലാത്ത സുരക്ഷ മുഖ്യമന്ത്രി പിണറായിക്ക്; നടുറോഡില്‍ പൊരിവെയിലത്ത് വലഞ്ഞ് പൊതുജനം; പലയിടത്തും പരസ്യപ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 03:24 pm IST
inKerala

തിരുവനന്തപുരം: കാര്യമായ സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ക്കു പോലീസ് ഒരുക്കുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ കേരളത്തില്‍ എത്തുമ്പോള്‍ പോലും ഒരുക്കാത്ത തരത്തിലുള്ള വാഹനസുരക്ഷയാണ് പിണറായിക്ക്. കടുത്ത ഗതാഗത തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ മുന്‍പേ ഗതാഗതം തടയുന്നത് പതാവാകുന്നു. ഇതേത്തുടര്‍ന്ന് പൊരിവെയിലത്ത് വലയുന്ന പൊതുജനം പരസ്യമായി ഇതിനെതിരേ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. കൊച്ചി നഗരത്തിലാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്. 

കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോഴാണ് ജനം പരസ്യമായി പ്രതിഷേധിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴയിലേയ്‌ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോള്‍ അവിടെ സുരക്ഷയ്‌ക്കായി മാത്രം നിയോഗിച്ചിരുന്നത് ഇരുന്നൂറിലധികം പൊലീസുകാരെ ട്രാഫിക്, ലോക്കല്‍ പൊലീസുകാര്‍, ഹോംഗാര്‍ഡുകള്‍ തുടങ്ങിയവരെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ റോഡില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇതുവഴി മുഖ്യമന്ത്രി കടന്നുപോയത് വൈകിട്ട് മൂന്ന് മണിയോടെയാണ്. രാഷ്‌ട്രപതിയെത്തുമ്പോള്‍ പോലും രണ്ടു മണിക്കൂര്‍ മുന്‍പാണ് സുരക്ഷയ്‌ക്കായി യാത്രാ വഴിയില്‍ പൊലീസിനെ വിന്യസിക്കുന്നത്. ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്‌ക്കുന്ന കൊച്ചിയിലെ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാന്‍ മുപ്പത് മിനിട്ടിലേറെ മറ്റ് യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ വന്‍ഗതാഗതക്കുരുക്കിലേക്ക് കാര്യങ്ങള്‍ മാറി. പ്രകോപിതരായ ജനം ട്രാഫിക് പൊലീസുകാര്‍ക്കെതിരെ രൂക്ഷമായി ക്ഷോഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രി പോകും നേരം പോരേ ഈ സുരക്ഷയെന്നായിരുന്നു എല്ലാവരുടേയും ചോദ്യം.   ഉച്ചഭക്ഷണം പോലും കഴിക്കാനാവാതെ പൊരിവെയിലില്‍ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ അതൃപ്തി ഉണ്ടാക്കുന്നത്.

നേരത്തേ, തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു പോകാനായി ഏറെ നേരം റോഡ് തടഞ്ഞു ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായി യുവാവ് ഉച്ചത്തില്‍ അസഭ്യം പറഞ്ഞിരുന്നു. തുടര്‍ന്ന്  ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായ യുവാവ് ആദ്യം എസിപി വി കെ രാജുവിനോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ എല്ലാവരും കേള്‍ക്കേ യുവാവ് ഉറക്കേ വാഹനങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതോടെ എസിപി രാജു എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും എസിപിയുടെ കൈ തട്ടിമാറ്റി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് യുവാവ് രക്ഷപ്പെട്ടു. തുടര്‍ന്ന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കി ശോഭ സിറ്റിക്കു സമീപത്തു വച്ച് പോലീസ് സംഘം ബൈക്ക് തടഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് യുവാവിനെ കീഴ്പ്പെടുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.