Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജമ്മു കശ്മീരില്‍ മണി മുഴങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 03:30 am IST
inEditorial

ജമ്മു കശ്മീരില്‍ സൗഹൃദത്തിന്റെ മണിമുഴക്കത്തിന് സമയമെത്തി. ഭീകരതയുടെ തേര്‍വാഴ്ചയില്‍ അടച്ചുപൂട്ടപ്പെട്ട ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നടപടികളിലേയ്‌ക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപെട്ടിരുന്നു. ലക്ഷക്കണക്കിന് ഹൈന്ദവര്‍, എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്യുകയും ചെയ്തു. അവരെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാനുള്ള നീക്കവും നടന്നുവരുന്നു. ഹിന്ദു, മുസ്ലിം, ബുദ്ധമതസമൂഹങ്ങള്‍ കൈകോര്‍ത്തു ജീവിച്ച നല്ല നാളുകളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. 

രാജ്യസ്‌നേഹികള്‍ക്കും യഥാര്‍ത്ഥ മതേതരവാദികള്‍ക്കും മനസ്സിന് സുഖംപകരുന്ന വാര്‍ത്തകളാണ് ഈയിടെ ജമ്മുകശ്മീരില്‍നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ കശ്മീര്‍ നല്ലനാളുകളിലേയ്‌ക്ക് നീങ്ങുകയാണ്. അഥവാ അത്തരം പഴയകാലത്തേയ്‌ക്കു മടങ്ങുകയാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ പൂക്കള്‍ അവിടെ വീണ്ടും വിരിയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പലായനം ചെയ്യേണ്ടിവന്നവരെ തിരിച്ചെത്തിച്ചു കുടിയിരുത്താനുള്ള കേന്ദ്രശ്രമങ്ങള്‍ക്ക് കിട്ടുന്ന സഹകരണം ഇതാണ് സൂചിപ്പിക്കുന്നത്. പ്രത്യേക പദവിയും അവകാശങ്ങളും ഇല്ലാതായത് ഫലത്തില്‍ കശ്മീരിന് ദോഷമല്ല അനുഗ്രഹമാണ് എന്ന് തന്നെ വേണം കരുതാന്‍. ഭീകരവാദികളുടെയും അവര്‍ക്കുപിന്‍ബലം നല്‍കുന്ന പാക്കിസ്ഥാന്റെയും ഇടപെടലില്‍നിന്ന് മോചിതരായ, ദേശീയവാദികളായ മുസ്ലിം ജനത, പ്രാണവായു തിരിച്ചുകിട്ടിയ അവസ്ഥയിലാണിപ്പോള്‍. 

തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ രാജ്യാന്തര രംഗത്ത് ഒറ്റപ്പെട്ട പാക്കിസ്ഥാന്‍, കരിംപട്ടികയിലേക്ക് നീങ്ങുന്നു എന്നത് ഇതുമായി കൂട്ടിവായിക്കണം. ഭീകരതയെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമത്തിന്റെ കാര്യത്തില്‍, ഇസ്ലാമിക രാഷ്‌ട്രങ്ങളടക്കം ലോകരാഷ്‌ട്രങ്ങള്‍ ഒന്നടങ്കം ഇന്ത്യന്‍ നിലപാടിനൊപ്പം നിന്നിട്ടും ഭീകരതയോട് അകലംപാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. അത്തരക്കാരെ സഹായിക്കുന്നതിനെതിരായ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും അവഗണിച്ചതോടെയാണ് കരിമ്പട്ടിക പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തില്‍ ഊന്നി ഇന്ത്യ, വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ ഊന്നുമ്പോള്‍ പാക്കിസ്ഥാന്‍ വംശഹത്യയിലും ഭീകരവാദത്തിലും മുഴുകുന്നു. ഇന്ത്യ വികസനപാതയില്‍ മുന്നേറുമ്പോള്‍ പാക്കിസ്ഥാന്‍ജനത ദാരിദ്ര്യത്തിലും അവികസിത സാഹചര്യത്തിലും അരക്ഷിതാവസ്ഥയിലും ഉഴലുന്നു. ഭീകരതയുടെ സഹായത്തോടെ കശ്മീരിലും നുഴഞ്ഞുകയറി ഇതേ അരക്ഷിതാവസ്ഥ വിതറുകയായിരുന്നു പാക്കിസ്ഥാന്‍. വര്‍ഷങ്ങള്‍നീണ്ട ആ നീക്കമാണ്, കടുത്ത നടപടികളും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയുംവഴി എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ത്തത്. ഇന്ന് ഭീകരരുടെ ഇഷ്ടമല്ല കശ്മീര്‍ജനതയുടെ ഇഷ്ടമാണവിടെ നടപ്പാകുന്നത്. വികസനവും സൈ്വരജീവിതവും എന്തെന്ന് അവര്‍ ഇന്ന് അനുഭവിച്ചറിയുന്നു. അതിന്റെ ഫലമാണ് ഭീകരതയ്‌ക്കെതിരെ പൊരുതാന്‍ കശ്മീരിമുസ്ലിം യുവാക്കള്‍ കൂട്ടത്തോടെ സൈന്യത്തില്‍ ചേരുന്നത്. കല്ലേറില്ല, ബോംബ് സ്‌ഫോടനമില്ല. താഴ്വരയടക്കം കശ്മീര്‍ ശാന്തം. 

കശ്മീര്‍ മാറുകയാണ്. അതിന്റെ മണിമുഴക്കമായിരിക്കും ഇനി അവിടുത്തെ ക്ഷേത്രങ്ങളില്‍നിന്ന് മുഴങ്ങുക. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴും ആട്ടിയോടിക്കപ്പെട്ടപ്പോഴും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും കരയാത്ത കപടരാഷ്‌ട്രീയക്കാര്‍ ഇന്ന് കരയുന്നത് മനുഷ്യസ്നേഹം കൊണ്ടല്ല. സ്വന്തം കാപട്യം തിരിച്ചറിയപ്പെട്ടതുകൊണ്ടാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.