Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിങ്ങള്‍ പ്രതാപശാലികളാവുക

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 23, 2019, 03:30 am IST
in Samskriti

ജീവിതത്തില്‍ അടരാടി ജയിച്ചവരെല്ലാം അനേകം ത്യാഗങ്ങളും ബുദ്ധിമുട്ടുകളും

സഹിച്ചവരായിരിക്കും. എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നല്ല ജീവിതം. പക്ഷേ, അതിനു മുന്നില്‍ തോറ്റുകൊടുക്കാതെ അനവരതം പോരാടി ജയിക്കണമെന്ന ഇച്ഛ നമ്മുടെ മനസ്സില്‍ സദാ ഉണ്ടായിരിക്കണം. നാം പതിതരാകരുത്. 

മറിച്ച് പ്രതാപികളായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സദാ ശോഭ പരത്തിക്കൊണ്ട് ജീവിക്കണം. അതു കാണുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും ഒരുപോലെ നാം മാതൃകയായിത്തീരും. 

വരാനിരിക്കുന്നതലമുറ നമ്മില്‍ ദര്‍ശിക്കേണ്ടത് നമ്മുടെ മഹത്തായ കര്‍മങ്ങളായിരിക്കണം. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും വേണം.

നോക്കൂ, നാം മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കുകയാണെങ്കില്‍, തീര്‍ച്ചയായും അത് നമുക്കുചുറ്റുമുള്ള അനേകമാളുകള്‍ക്ക് പ്രചോദനം നല്‍കുകതന്നെ ചെയ്യും. 

അഥര്‍വേദത്തില്‍ കടന്നുവരുന്ന മനോഹരമായ ഒരുമന്ത്രം കാണൂ:

ഓം യശ്ചകാര ന 

ശശാക കര്തും ശശ്രേ 

പാദമങ്ഗുരിമ്

ചകാര ഭദ്രമസ്മഭ്യമാത്മനേ തപനം തു സഃ.

(അഥര്‍വവേദം 4.18.6)

അര്‍ഥം: (യഃ =) ആരാണോ (ചകാര ന =) ചെയ്യാതിരിക്കുന്നത് (എന്നാല്‍ അയാള്‍)

(കര്‍തുമ് ശശാക =) ചെയ്യാന്‍ ശക്തനായിട്ടും (അയാള്‍) (പാദമ് അങ്ഗുരിമ് =)

കാലും വിരലുകളും, (ശശ്രേ =) മറിച്ചിട്ട്

(വ്യര്‍ഥമാക്കിയിട്ടിരിക്കുന്നത്) ഏതൊരാള്‍, (അസ്മഭ്യമ് =) നമുക്കായി,

ഒപ്പം (ആത്മനേ =) സ്വന്തമായും (ഭദ്രമ് =) ഭദ്രമായത് (ചകാര =) ചെയ്യുന്നത്

(തു =) എങ്കില്‍ (തപനമ് =) തപനശീലനായി, പ്രതാപവാനായിരിക്കുന്നത് (സഃ =)

അയാളാകുന്നു.

പതിതനും പ്രതാപവാനും തമ്മിലുള്ള വ്യത്യാസം ഈ മന്ത്രത്തിലുണ്ട്. ഏറെ കഴിവുണ്ടായിട്ടും സ്വന്തം കൈവിരലുകളും കാലും കെട്ടിയിട്ട് സ്വയം നശിക്കുന്നവരാണ് പതിതന്‍.  ‘പാദമങ്ഗുരിമ്’ എന്നത് വൈദികശൈലീപ്രയോഗമാണ്.

സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതെ ദൗര്‍ഭാഗ്യത്തെ

പഴിച്ചിരിക്കുന്നവരെ സൂചിപ്പിക്കുകയാണ് ഈ പദപ്രയോഗം. അനേകം നല്ല കാര്യങ്ങള്‍ ചെയ്യാനും ജീവിതം വര്‍ണാഭമാക്കാനും ശേഷിയുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുക എന്നത് വൈദികഋഷിമാര്‍ കൊടും പാതകമായിട്ടാണ് എണ്ണുന്നത്. എന്നാലോ തന്റെ കഴിവുകളെ യഥാവിധി, യഥായോഗ്യം പ്രയോഗിച്ച് ജീവിതത്തില്‍ ഭദ്രത കൈവരിക്കുന്നവരാകട്ടെ അവരെ പ്രതാപവാന്മാരായി വേദം ഗണിക്കുന്നു.

നമ്മുടെ ഇടയിലും ഇത്തരത്തിലുള്ളവരുണ്ട്. അനേകം കഴിവുകളാല്‍ അനുഗ്രഹീതരായ

സൗഭാഗ്യവാന്മാര്‍. അവര്‍ പക്ഷേ, തങ്ങളുടെ കഴിവുകളെ തിരിച്ചറിയാതെ, ഉപയോഗിക്കാതെ ജീവിതത്തില്‍ ഒന്നും നേടാതെ പതിതരായി കടന്നുപോകുന്നു.

എന്നാല്‍ സ്വജീവിതത്തില്‍, കര്‍ത്തവ്യകുശലത പുറത്തെടുത്ത് തങ്ങളുടെ കഴിവുകളെ അന്യര്‍ക്കും അവനവനും പ്രയോജനകരമാക്കിത്തീര്‍ക്കുന്നവരുണ്ട്. അവരാണ് ധന്യരും സൗഭാഗ്യശാലികളും.

മനുഷ്യര്‍ കാലുകള്‍കൊണ്ട് നടക്കുകയും കൈകള്‍കൊണ്ട് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടും മുറിച്ചുകളഞ്ഞവനെപ്പോലെ പെരുമാറിയാലോ? നാം നിശ്ചലരായിപ്പോകും. ഇതാണ് വേദമന്ത്രത്തിന്റെ അകംപൊരുള്‍. നമുക്കേവര്‍ക്കും പ്രചോദനകരമായ വലിയ ഉപദേശമാണ് ഇവിടെ

കാണുന്നത്. നമ്മില്‍ ചിലരെങ്കിലും കഴിവുകള്‍ ഉപയോഗിക്കാതെ, തങ്ങളുടെ ദൗര്‍ഭാഗ്യത്തിനെ പഴിപറഞ്ഞ് ജീവിതം വ്യര്‍ഥമാക്കുന്നവരാണ്.

നമ്മളെല്ലാവരും തനിമയോടെ വ്യത്യസ്തരായി ഇരിക്കുന്നവരാണ്. വിലപിടിച്ച പേനയും വാച്ചുമൊക്കെ പ്രശസ്ത കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ ‘ലിമിറ്റഡ്എഡിഷന്‍’ എന്ന പേരില്‍ കുറച്ചുമാത്രം പുറത്തിറക്കുന്ന പതിവുണ്ട്.

ഒന്നിനെപ്പോലെ മറ്റൊന്നില്ലാത്ത എഡിഷനുകളാണിവ. ഗാന്ധിജിയുടെ മുഖം ആലേഖനം ചെയ്ത പെന്ന്, അല്ലെങ്കില്‍ ഗണപതി കൊത്തിവെച്ച വാച്ച് എന്നിങ്ങനെ.

അതുപോലെ ഈ പ്രകൃതിയില്‍ നാം ഓരോരുത്തരും ‘ലിമിറ്റഡ് എഡിഷനാണ്’,

ഒരാളെപ്പോലെ മറ്റൊരാളില്ല. നമ്മിലെല്ലാം ഭഗവാനും പ്രകൃതിയും അനേകം നൈസര്‍ഗിക ഗുണങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്.

ആ കഴിവുകളെ തിരിച്ചറിയണം. നമ്മില്‍ ഗായകരുണ്ട്, ചിത്രകാരന്മാരുണ്ട്,പ്രധാനമന്ത്രിമാരുണ്ട്, ആചാര്യന്മാരുണ്ട്, കളിക്കാരുണ്ട്, അങ്ങനെ അനേകവിധ ഗുണങ്ങളുള്ള

 നാമത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുമ്പോള്‍ അന്യര്‍ക്കും അവനവനും അത് പ്രയോജനപ്പെടും. അപ്പോള്‍ നാം പ്രതാപശാലികളായിത്തീരും. അല്ലെങ്കിലോ, ആരോരുമറിയാതെ, സ്വയം നഷ്ടമായി, പതിതരായി എങ്ങോ പോയ് മറിയും.

തങ്ങളുടെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുമ്പോള്‍ ധന ഐശ്വര്യങ്ങളും ശ്രേയസ്സും പ്രശസ്തിയുമെല്ലാം പ്രതാപികളെത്തേടിവരും. ‘സൂര്യതേജസ്വികളായി’ മാറുക എന്നൊരു പ്രയോഗമുണ്ട്.

സൂര്യന്‍ മറ്റുള്ളവര്‍ക്ക് പ്രകാശവും ഊര്‍ജവും ഉന്മേഷവും പകര്‍ന്നു നല്‍കുന്നു. അവനവന്റെ കഴിവിനെ തിരിച്ചറിഞ്ഞ് ‘പരാര്‍ഥമിദം ശരീരം’ എന്ന

ബോധ്യത്തോടെ കര്‍ത്തവ്യനിരതനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മള്‍ ഓരോരുത്തരും ഇത് മാതൃകയാക്കണം. നാം പ്രതാപവാന്മാരാകുമ്പോള്‍ പതിതന്മാര്‍ കുരച്ചുചാടിയേക്കാം. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിസ്വകര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. 

ഒരുനാള്‍ വരും, ഏവരും നമ്മുടെ കര്‍മത്തെ തിരിച്ചറിയുന്ന നാള്‍. അതുവരെ നാം നിരന്തരംപ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

                                                                                                                                 0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.