Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൈമെയ് മറന്ന് ദുരന്തം നേരിടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 01:38 am IST
inEditorial

 

മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടുക്കത്തോടെ മാത്രമേ പേമാരിയേയും വെള്ളപ്പൊക്കത്തെയും കാണാനാകൂ. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കെടുതികളുണ്ടായത്. ഇന്നലെ വൈകീട്ടോടെ 74 മൃതദേഹങ്ങള്‍ കണ്ടെത്താനായി. അത്രയും പേര്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയി എന്ന സംശയമുണ്ട്. പരാതികളും പരിഭവവും ആക്ഷേപങ്ങളും ഏറെ ഉണ്ടെങ്കിലും അതെല്ലാം ചികയേണ്ട സമയമല്ല ഇത്. ദുരിതബാധിതരെ സഹായിക്കാനും സംരക്ഷിക്കാനും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വരും സഹകരിക്കേണ്ട സമയമാണിത്. പക്ഷേ, എല്ലാവരേയും സഹകരിപ്പിക്കേണ്ട മന്ത്രിമാര്‍ തന്നെ വിഭാഗീയതയും വിമര്‍ശനങ്ങളും ഉണ്ടാക്കുകയാണ്. അതിന്റെ ഒന്നാന്തരം തെളിവാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവന.

സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചിഹ്നങ്ങളൊന്നും ഉപയോഗിക്കരുതെന്നാണ് മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും നിര്‍ദ്ദേശം. ചിഹ്നങ്ങള്‍ ഉപയോഗിച്ചാലും സഹായവും സഹകരണവും വേണമെന്നായിരുന്നു പറയേണ്ടിയിരുന്നത്. കേരളം സംഘപരിവാറിന് വേരില്ലാത്ത സ്ഥലമാണെന്നും തോമസ് ഐസക് പറയുന്നു. വേരും വേരോട്ടവും പരിശോധിക്കേണ്ട സമയമാണോ ഇത്. ഏറെ വേരോട്ടമുള്ള സിപിഎമ്മിന്റെ ഒരുഘടകവും സേവന പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലാത്തതിന്റെ മനോവിഷമമായിരിക്കും ധനമന്ത്രിക്ക്. പേമാരിയും വെള്ളപ്പൊക്കവും കേരളത്തില്‍ മാത്രമുള്ളതല്ല. ഏഴ് സംസ്ഥാനങ്ങളില്‍ കെടുതി വിതച്ചിരിക്കുകയാണ്. സന്നദ്ധസംഘടനകളില്‍ ഏറെ പ്രശംസനീയമായി പ്രവര്‍ത്തിക്കുന്നത് സംഘപരിവാറില്‍പ്പെട്ട സേവാഭാരതിയാണ്. രാജ്യത്താകമാനം അവരുടെ സേവനങ്ങളില്‍ സര്‍ക്കാരുകളെല്ലാം സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സഹായിക്കാനെത്തുന്നവരെപ്പോലും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തയാറാകുന്നത്.

മലവെള്ളപ്പാച്ചിലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക് തടസ്സമായി വീണ്ടും ഉരുള്‍പൊട്ടലും കനത്ത മഴയും മണ്ണിടിച്ചിലും. ഇതോടെ സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകരും നിസ്സഹായാവസ്ഥയിലാണ്. ഉറ്റവരുടെ ജീവനുവേണ്ടി ബന്ധുക്കള്‍ കണ്ണീരും പ്രാര്‍ഥനയുമായി കഴിയുകയാണ്. എട്ടു ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. തീവ്ര മഴയില്‍ ഉരുള്‍പൊട്ടിയ  വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും പന്ത്രണ്ടടി പൊക്കത്തിലാണ് പുതുമണ്ണ് കൂടിക്കിടക്കുന്നത്. ഇതിനിടയിലാണ് മിക്കവരുംപ്പെട്ടിരിക്കുന്നത്.  മഴയും മണ്ണിടിച്ചിലും കാരണം പലകുറി തെരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നുമുണ്ട്. വൈകുംതോറും പ്രതീക്ഷകളും മങ്ങുകയാണ്. കവളപ്പാറയില്‍  നിരവധിപേര്‍ മരിച്ചു. ഇവിടെ 68 പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുത്തുമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലക്ഷത്തിലധികം പേരാണ് ക്യാമ്പുകളിലുള്ളത്. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ അധ്വാനം ഏറെ നടത്തണം. യാത്രകള്‍ മുടങ്ങി. തീവണ്ടികള്‍ റദ്ദാക്കി. എന്നാലും ജനങ്ങളുടെ സേവനതല്പരതയാണ് ആശ്വാസം പകരുന്നത്.

സാധാരണ ജനങ്ങളും സംഘടനകളും   വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കണം. സാധനങ്ങള്‍ സമാഹരിച്ച് ഏതെങ്കിലും ക്യാംപില്‍ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് നല്ലതുതന്നെ. കഴിഞ്ഞ തവണ അങ്ങിനെ ഏല്പിച്ച സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ല എന്ന പരാതികള്‍ ഉയര്‍ന്ന വസ്തുത മറന്നുകൂടാ. മഴ കുറഞ്ഞതിനാല്‍ നേരിയ ആശ്വാസമുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഈ ദിവസങ്ങളില്‍കൂടി നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ദുരന്തംപേറുന്നവരെ സഹായിക്കാനും സംരക്ഷിക്കാനും നാട് ഒന്നടങ്കം മുന്നോട്ട് വരുമ്പോള്‍ പാഷാണം കലക്കാന്‍ മന്ത്രിമാര്‍ തന്നെ തയാറാകുന്നതാണ് ഏറെ കഷ്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.