Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതാക്കളുടെ വ്യക്തിതാല്‍പ്പര്യത്തില്‍ പാര്‍ട്ടിബന്ധമില്ലാത്തവര്‍ സ്വാധീന കേന്ദ്രങ്ങളിലെത്തിയെന്ന് സിപിഎം വിലയിരുത്തല്‍; സംസ്ഥാന നേതൃത്വം തന്നെ ജില്ലാ ഘടകത്തിന് മുന്നറിയിപ്പ് നല്‍കി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 1, 2019, 01:41 pm IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി സംവിധാനങ്ങളോട് കൂറില്ലാത്ത സ്ഥാപിതതാല്‍പ്പര്യക്കാര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിച്ചതായി സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് പ്രധാന സ്ഥാനങ്ങളിലെത്തിയിരുന്നതെങ്കില്‍ ഇപ്പോല്‍ ചില നേതാക്കളുടെ വ്യക്തിതാല്‍പ്പര്യത്തില്‍ ഒരു വിഭാഗം സംഘടനാ സംവിധാനത്തില്‍ താവളമുറപ്പിച്ചിരിക്കുകയാണെന്ന് നേതൃത്വം കണ്ടെത്തി. 

ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം തന്നെ ജില്ലാ ഘടകത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സര്‍വീസ് സംഘടനകളുടെയും സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ചില സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളുടെയും മറവിലാണ് ഇത്തരത്തിലുള്ള കടന്ന് കയറ്റമെന്നാണ് വിലയിരുത്തല്‍. ഇവരുടെ വോട്ട് പോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെങ്കിലും നേതൃത്വത്തിലെ ചില സ്ഥാപിതതാല്‍പ്പര്യക്കാരുടെ സംരക്ഷണം കാരണം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. 

പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കണ്ണൂര്‍ ജില്ലയില്‍ സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐആര്‍പിസി എന്ന സന്നദ്ധ സംഘടനയുണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പാര്‍ട്ടി നേതാക്കളില്‍ പി. ജയരാജന് മാത്രമാണ് ഐആര്‍പിസിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നത്. മറ്റ് നേതാക്കളെയൊന്നും ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുത്തിയിരുന്നില്ല.

ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നതിനാല്‍ സംഘടനയില്‍ ആരൊക്കെയുണ്ടെന്നും ഇവരുടെ പശ്ചാത്തലമെന്തെന്നും പാര്‍ട്ടി ഘടകം പരിശോധിച്ചിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ജയരാജന്റെ ആശ്രിതരായി പലരും കടന്നുകൂടിയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അസ്വാരസ്യമുണ്ടായിരുന്നെങ്കിലും പരസ്യ നിലപാടിലെത്തിയിരുന്നില്ല. ഇത്തരം സ്വാധീനകേന്ദ്രങ്ങളെ ഇല്ലാതാക്കണമെന്നാണ് ഒരു വിഭാഗം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷമാണ് ഇത്തരം നീക്കമെന്നതും ശ്രദ്ധേയമാണ്.

സിപിഎം കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ക്രിമിനലിസം അതിരുവിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെ സംസ്ഥാന ഘടകത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങളിലും റിപ്പോര്‍ട്ടിങ് നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പലരും ക്വട്ടേഷന്‍ ഗ്രൂപ്പുകളായി മാറിയെന്നാണ് കത്തില്‍ പറയുന്നത്. പി. ജയരാജനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.