Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബീഹാറുകാരിയെ മകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുമ്പോള്‍ കോടിയേരി ആഭ്യന്തര മന്ത്രി; ബാര്‍ ഡാന്‍സറെ ബിനോയ് വലയില്‍ വീഴ്‌ത്തിയത് ദേഹത്തേക്ക് പണം വാരിയെറിഞ്ഞ്

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Jun 19, 2019, 04:20 pm IST
in Kerala

കൊച്ചി: 2009 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മകന്‍ ബിനോയ് കോടിയേരി ബീഹാറില്‍ 34 കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആ സമയത്ത് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുമ്പോള്‍  അതേ നിയമങ്ങളെ കാറ്റില്‍ പറത്തുകയായിരുന്നു മകന്‍ ബിനോയി.

ബീഹാര്‍ സ്വദേശിയായ യുവതിയുടെ അച്ഛന്‍ 2007ല്‍ മരണമടഞ്ഞു. തുടര്‍ന്ന് ജോലി തേടിയാണ് മുംബൈയിലെത്തിയത്. അവിടെ ചേച്ചിയുടെ കൂടെ താമസിച്ച് ഡാന്‍സ് പഠിച്ചു. 2009 സെപ്തംബറില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ദുബായിയിലെത്തി ഡാന്‍സ് ബാറില്‍ ജോലിക്ക് കയറി. അവിടെ  മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ വെച്ചാണ് സ്ഥിരം സന്ദര്‍ശകനായ ബിനോയ്‌യെ പരിചയപ്പെട്ടത്. 

അയാള്‍ പണം വാരിയെറിഞ്ഞാണ് തന്റെ വിശ്വാസം പിടിച്ചു പറ്റിയതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പിന്നെ മൊബൈല്‍ നമ്പര്‍ വാങ്ങി സ്ഥിരമായി വിളിച്ചുതുടങ്ങി. മലയാളിയാണെന്നും ദുബായിയില്‍ നിര്‍മാണ കമ്പനിയുണ്ടെന്നുമൊക്കെയാണ് പറഞ്ഞിരുന്നത്. ക്രമേണ ബിനോയ്‌യുമായി അടുത്തു.  ബിനോയ് ഇടക്കിടക്ക് വില കൂടിയ സമ്മാനങ്ങള്‍ നല്‍കി. ഒരിക്കല്‍ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബിനോയ്, ഡാന്‍സ് ബാറിലെ ജോലി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു,

2009 ഒക്ടോബറില്‍ ദുബായിയിലെ തന്റെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയാണ് വിവാഹവാഗ്ദാനം നല്‍കിയതെന്നും അവിടെ വെച്ചാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. തന്റെ വീട്ടു  വാടകയും വീട്ടുചെലവും നല്‍കിയിരുന്നത് ബിനോയ് ആയിരുന്നു.2010 ഫെബ്രുവരിയില്‍ യുവതിയോടൊപ്പം മുംബൈ അന്ധേരിയിലെത്തിയ ബിനോയ് അവര്‍ക്ക് ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുത്തു കൊടുത്തു.

വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണം പറഞ്ഞ് ബിനോയ് ഒഴിഞ്ഞുമാറി. 2010 ജൂലൈ 22നാണ് കുഞ്ഞുണ്ടായത്. ആശുപത്രിയില്‍ സ്ഥിരമായി തന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് എത്തിയിരുന്നു. തുടര്‍ന്ന്, താമസം മറ്റൊരു ഫ്‌ളാറ്റിലേയ്‌ക്ക് മാറ്റി. തന്നെ വിവാഹം കഴിക്കാന്‍ തന്റെ അമ്മയും ബിനോയിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ ഒന്നാം പിറന്നാളിന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷെ ചെയ്തില്ല. 2014-ല്‍ വാടക സമയം കഴിഞ്ഞപ്പോള്‍ ജോഗേശ്വരിയിലെ മറ്റൊരു ഫ്‌ളാറ്റിലേക്ക്  താമസം മാറി. ഒരു വര്‍ഷം കഴിഞ്ഞതോടെ ബിസിനസ് നഷ്ടത്തിലാണെന്നും ഫ്‌ളാറ്റിന്റെ  വാടകയും തന്റെ ചെലവും നല്‍കാന്‍ കഴിയില്ലെന്നും ബിനോയ് പറഞ്ഞു.

2018ലാണ് ദുബായിയില്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് താന്‍ അറിഞ്ഞതെന്നും യുവതി പറയുന്നു. തുടര്‍ന്ന്  ബിനോയിയുടെ  വിശദാംശങ്ങള്‍ തെരഞ്ഞപ്പോഴാണ് അയാള്‍ക്ക് മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയത്. രണ്ടെണ്ണം നിര്‍ജീവമായിരുന്നു. എന്നാല്‍  മൂന്നാമത്തെ പ്രൊഫൈലില്‍ കോടിയേരിയുടെ കുടുംബത്തെ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ്  ബിനോയ് കോടിയേരി ആരെന്ന് മനസ്സിലാക്കിയത്. ഈ സമയത്ത്, ഒരിക്കല്‍ കൂടി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ച് ഭീഷണിയായിരുന്നു മറുപടി, യുവതി പറയുന്നു.പിന്നീടാണ് താന്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.